Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോടികളുടെ സ്വര്‍ണ്ണചിട്ടി തട്ടിപ്പ്: പ്രതി പിടിയില്‍

Janmabhumi Online by Janmabhumi Online
Nov 13, 2016, 08:35 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

ചാലക്കുടി: സ്വര്‍ണ്ണ ചിട്ടി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത പ്രതി പിടിയിലായി. .ചാലക്കുടി ചിറയത്ത് പൊറിഞ്ചു മകന്‍ ജോയ്(48)യെ ആണ് അതിരപ്പിള്ളി എസ്.ഐ എ നൗഷാദും സംഘവും അറസ്റ്റ് ചെയ്തു. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ സിറ്റി ഹൈറ്റസ് ബില്‍ഡിംഗില്‍ ചിറയത്ത് സ്വര്‍ണ്ണ വില്‍പ്പന ശാല തുടങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.ദിവസം പത്ത് രൂപ മുതല്‍ ആയിരം രൂപ വരെ പിരിച്ചെടുത്തായിരുന്നു തട്ടിപ്പ്.നിര്‍ദ്ധന കുടുംബങ്ങളിലെ ഇരുപതോളം സ്ത്രീകളെ വച്ചായിരുന്നു കുറി പിരിവ് നടത്തിയിരുന്നത്.കമ്മീഷന്‍ വ്യവസ്ഥയിലായിരുന്നു ഇവരുടെ ജോലി.

ചാലക്കുടിയില്‍ നിന്ന് മാത്രം രണ്ടായിരത്തോളം പേരില്‍ നിന്ന് ഇത്തരത്തില്‍ പണം പിരിച്ചെടുത്തിട്ടുണ്ട്.പണം നഷ്ടപ്പെട്ടതില്‍ ഭൂരിഭാഗവും ഓട്ടോറിക്ഷാ തൊഴിലാളികള്‍, കുടുംബശ്രീക്കാര്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരായിരുന്നു. രണ്ടായിരത്തിയഞ്ചൂറ് മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. ചാലക്കുടിക്ക് പുറമെ, പുതുക്കാട്, കൊടുങ്ങല്ലൂര്‍, തിരൂര്‍, കൊറ്റനല്ലൂര്‍,കരൂപ്പടന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ബ്രാഞ്ചുകള്‍ തുറന്നായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ മൂന്ന് മാസമായി സ്ഥാപനങ്ങള്‍ പൂട്ടി പൊള്ളാച്ചി, ഗോവ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവിലായിരുന്നു. ചാലക്കുടി,പുതുക്കാട്,കൊടുങ്ങല്ലൂര്‍,എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് നിലവിലുണ്ട്. ചെറിയ തുകകള്‍ ആണ് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയിരുന്നത്.ചെറിയ തുകയായതിനാല്‍ പലരും പരാതി നല്‍കുവാന്‍ മടിച്ചിരുന്നത് ഇയാള്‍ക്ക് ഗുണകരമാവുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്ളവരാണ് കൂടുതലായി കുറിയില്‍ ചേര്‍ന്നിരുന്നത്. തവണകള്‍ വെച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കുമെന്ന് കരുതിയായിരുന്നു പലരും കുറിയില്‍ ചേര്‍ന്നത്.ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്. അതിരപ്പിള്ളി അഡീഷണല്‍ എസ്‌ഐ എ.എസ്.സജീവ്,സിപിഒമാരായ ഗോകുലന്‍,വിമല്‍, ബെന്നി, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇരിഞ്ഞാലക്കുട കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)
India

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

Health

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

Health

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

India

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

India

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

നിമിഷപ്രിയയുടെ മോചനം: ദയാധനം വാങ്ങില്ലെന്ന നിലപാടിൽ ഉറച്ച് തലാലിന്റെ ഗോത്രം, സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താൻ കേന്ദ്രസർക്കാർ

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies