Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബേപ്പൂര്‍ തുറമുഖത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 10:25 am IST
in Kozhikode

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ആക്ഷേപമുയരുന്നു. വാര്‍ഫില്‍ ആഴക്കുറവുണ്ടെന്നും ചരക്കുകയറ്റാന്‍ പറ്റാതെ കപ്പല്‍ മടങ്ങി എന്നതും ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ദുരൂഹതയുള്ളതിനാല്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പോര്‍ട്ട് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് മറ്റൊരാരോപണം. 1700 മുതല്‍ 1800 വരെ ടണ്‍ ചരക്ക് കയറ്റിയ കപ്പലുകള്‍ (3.2 മീറ്റര്‍ താഴ്ചയുള്ള കപ്പലുകള്‍) ഇവിടെയെത്തുന്നുണ്ട്. ഇവയ്‌ക്ക് രണ്ട് വാര്‍ഫിലും ചരക്ക് ഇറക്കാനും കയറ്റാനും സാധിക്കുമെന്നിരിക്കെ ഇതു പറ്റില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് തുറമുഖവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.

കപ്പല്‍ നിര്‍മ്മാണം, കപ്പലുകളുടെ അറ്റകുറ്റപ്പണി, കപ്പലുകള്‍ പൊളിക്കല്‍, പാസഞ്ചര്‍ കപ്പല്‍ വന്നുപോകല്‍ തുടങ്ങിയവയൊക്കെ തുറമുഖത്ത് നടന്നാല്‍ മാത്രമേ ഇവിടം വികസനം ഉണ്ടാകുകയുളളു. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ തുറമുഖത്തിന് ആഴം ഇല്ല എന്നു പറയുന്നതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംശയമുയരുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്തെ തകര്‍ത്ത് അഴീക്കല്‍ തുറമുഖത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മിക്ക കപ്പലുകളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും കൊച്ചിയുമായി അടുത്ത ബന്ധമുള്ളവരാകയാല്‍ അക്കൂട്ടത്തില്‍പ്പെട്ടവരും ബേപ്പൂരിനെ തകര്‍ക്കുന്നതിന് പിന്നിലുണ്ടെന്നും ജനസംസാരമുണ്ട്. ബേപ്പൂരിലെ ഉരു നിര്‍മ്മാണ മേഖലയെ തകര്‍ത്ത അതേ രീതിയില്‍ തുറമുഖത്തെയും തകര്‍ക്കുമെന്ന ആശങ്കയാണ് നിത്യേന ശക്തമാകുന്നത്. കപ്പലില്‍ ചരക്ക് കയറ്റാന്‍ പറ്റില്ലെന്ന മുടന്തന്‍ ന്യായം അതിന്റെ ഭാഗമാണെന്നും മുപ്പത് വര്‍ഷത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആഴക്കുറവുണ്ടായിട്ടും 3.2 മീറ്റര്‍ താഴ്ചയുള്ള (ഡ്രാഫ്റ്റ്) കപ്പലുകള്‍ യഥേഷ്ടം ബേപ്പൂരില്‍ വരികയും പോകുകയും ചെയ്തതിനാല്‍ ഇപ്പോഴത്തെ വിവാദം ചില ഉദ്യോഗസ്ഥരുടെ സൃഷ്ടിയാണെന്നുമാണ് പരക്കെയുള്ള ആക്ഷേപം. സംസ്ഥാനത്തെ തുറമുഖങ്ങളുടെ നിയന്ത്രണമുള്ള സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.

ഒരു തവണ കപ്പല്‍ തിരിച്ചുപോയാല്‍ പിന്നീട് തിരിച്ചുവരാന്‍ പ്രയാസമായിരിക്കെ തുറമുഖത്തെ തകര്‍ക്കുവാനുള്ള നീക്കത്തിനെതിരെ അന്വേഷണം വേണമെന്നും തുറമുഖം സംരക്ഷിക്കണമെന്നും വെസ്സല്‍ ഓണേഴ്‌സ് ഏജന്റ്‌സ്, സ്റ്റെവ്‌ഡോഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)
India

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.
India

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

India

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.