Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീവ്രവാദികളുടെ പ്രവര്‍ത്തനമേഖലയായി കൊല്ലവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 11:09 am IST
inKollam

സ്വന്തം ലേഖകന്‍

കൊല്ലം: കളക്‌ട്രേറ്റില്‍ സ്‌ഫോടനം നടന്നിട്ട് ആറ് മാസം. അന്വേഷണം എവിടെയെത്തിയെന്ന് അധികൃതര്‍ക്ക് ഉത്തരമില്ല. അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തെത്തന്നെ പിരിച്ചുവിട്ടു. കളക്‌ട്രേറ്റിലെ സിസി ടിവി ക്യാമറകള്‍ തകരാറാണെന്ന ആക്ഷേപമുയര്‍ന്നിട്ടും നടപടിയില്ല. ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍പോലും മതിയായ സുരക്ഷാ നടപടികളില്ല. അല്‍ഉമ്മ ഭീകരന്‍ പറവൈ ബാദുഷയ്‌ക്കും ബോഡോ തീവ്രവാദികള്‍ക്കും മാവോയിസ്റ്റ് ഭീകരര്‍ക്കും കൊല്ലത്ത് ബന്ധങ്ങളുണ്ടെന്ന് തെളിഞ്ഞിട്ടും ഇതാണ് അവസ്ഥ. ഒരു കേസിലും അന്വേഷണം പൂര്‍ത്തിയാവുന്നില്ല. പറവൈ ബാദുഷ അടക്കമുള്ള ഭീകരരെ സംരക്ഷിച്ചതും അവര്‍ക്ക് താവളമൊരുക്കുന്നതും ആരെന്ന് തെരയുന്നില്ല.

അതീവഗൗരവമുള്ള കേസുകളെ നിസാരവത്ക്കരിക്കുന്ന പോലീസ് നടപടിയാണ് കൊല്ലത്തെ തീവ്രവാദശക്തികളുടെ സുരക്ഷിതകേന്ദ്രമാക്കുന്നതെന്ന് ആക്ഷേപമുയരുന്നു. കൊല്ലത്തെ സുരക്ഷാസംവിധാനത്തെ മുഴുവന്‍ വെല്ലുവിളിച്ച് ജൂണ്‍ 15ന് നടന്ന കളക്‌ട്രേറ്റ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ സാധിക്കാതെ നാണം കേടുകയാണ് പോലീസ്‌സേന. കോടതികളും കളക്‌ട്രേറ്റിലെ 44 പ്രധാന ഓഫീസുകളും സ്ഥിതിചെയ്യുന്ന ജില്ലാഭരണസിരാകേന്ദ്രത്തില്‍ രാവിലെ ജനത്തിരക്കുള്ളപ്പോള്‍ നടന്ന സ്‌ഫോടനം തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്ന തീവ്രവാദികളുടെ മുന്നറിയിപ്പായിരുന്നു. ആദ്യം നിസാരമായി കണ്ട് പിന്നീട് ആസൂത്രിതമാണെന്ന് തെളിഞ്ഞ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

ഹെല്‍മെറ്റ് വേട്ടയും മൂന്നാംമുറയുമൊക്കെ നിര്‍ത്തി ഇത്തരം രാജ്യദ്രോഹികളെ പിടികൂടാന്‍ പോലീസ് മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമാകുകയാണ്. ജില്ലയിലെ കിഴക്കന്‍മേഖല മുതല്‍ നഗരഹൃദയത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി വരെ തീവ്രവാദ പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്. ഇവിടെ പരിശീലനങ്ങളും ക്ലാസുകളും ലഘുലേഖ വിതരണങ്ങളും നടക്കുന്നു. നിരവധി തവണ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും അത് അന്വേഷിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

നായ്‌ക്കളെ വെട്ടി പരിശീലിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപകമാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പുകളും അട്ടിമറിക്കപ്പെടുന്നു. കൊല്ലം കളക്‌ട്രേറ്റില്‍ ഉപയോഗിക്കാതെ കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിന് സമീപത്ത് നിന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് സ്‌ഫോടന സമയത്ത് സുരക്ഷ ഉറപ്പാക്കാന്‍ നിരവധി സംവിധാനങ്ങള്‍ കളക്‌ട്രേറ്റ് പരിസരത്ത് ഒരുക്കുമെന്നു പറഞ്ഞ ഉദ്യോഗസ്ഥര്‍ നാളിതുവരെയായി യാതൊന്നും ചെയ്തിട്ടുമില്ല. നാലു ചെറുഗേറ്റുകള്‍ അടച്ചുവെന്നതൊഴിച്ചാല്‍ ഉദ്യോഗസ്ഥവൃന്ദവും ജില്ലാ ഭരണാധികാരികളും പോലീസും ഒന്നും ഒരുക്കിയിട്ടില്ല.

മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം കളക്‌ട്രേറ്റിന്റെ പ്രധാനകവാടങ്ങളില്‍ ഒരുക്കുമെന്നും സിവില്‍ സ്റ്റേഷന്‍ മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാക്കുമെന്നും പറഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ഇതൊന്നും നടന്നിട്ടില്ല. പേരിന് വൃത്തിയാക്കല്‍ പ്രക്രിയ നടന്നുവെന്നത് ഒഴിച്ചാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വീണ്ടും സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യവും ചാക്ക് കെട്ടും കൊണ്ട് നിറയുകയാണ്.

ആര്‍ടിഒ ഓഫീസിന്റെ മുന്‍വശത്തായി ചാക്ക് കെട്ട് കൊണ്ട് നിറഞ്ഞ് ആവശ്യത്തിനെത്തുന്നവര്‍ക്ക് നടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സ്‌ഫോടനമുണ്ടായതിന്റെ പിറ്റേദിവസം ഉന്നതതല യോഗത്തില്‍ ജില്ലയിലെ പ്രധാന സ്ഥലങ്ങളായ കെഎസ്ആര്‍ടിസി സ്റ്റാന്റ്, റെയില്‍വേസ്റ്റേഷന്‍, മാളുകള്‍, പാര്‍ക്കുകള്‍, പ്രധാന ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നീരീക്ഷണം കര്‍ശനമാക്കുമെന്നും പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുവെന്നും പറഞ്ഞിരുന്നു.

രാത്രികാലങ്ങളില്‍ ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നത് പാഴ്‌വാക്കായി മാറി. നഗരത്തിലെ പോലീസിന്റെ സിസിടിവി കാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. കൂടാതെ പ്രധാന സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും നടപ്പായില്ല.

പോലീസ് സംവിധാനം ശക്തിപ്പെടണമെന്ന സൂചനയാണ് അന്ന് നടന്ന സ്‌ഫോടനം വിരല്‍ ചൂണ്ടിയത്.

ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരോട് പ്രാദേശികതലങ്ങളില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണമെന്നും തീവ്രവാദസ്വഭാവമുള്ളവരെ നീരീക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും അവയും നടന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.