Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരൂര്‍ പടിഞ്ഞാറേക്കരയില്‍ സിപിഎം ഗുണ്ടാവിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 10:40 am IST
in Malappuram

തിരുര്‍: അധികാരത്തിന്റെ അഹങ്കാരത്തില്‍ സിപിഎം നടത്തുന്ന അക്രമ പരമ്പരകള്‍ തിരൂരിന്റെ സമാധാനം തകര്‍ക്കുന്നു. പടിഞ്ഞാറേക്കരയില്‍ മണിക്കൂറുകളോളം സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ആരംഭിച്ച അക്രമം സിപിഎം തടസ്സമില്ലാതെ തുടരുകയാണ്. തിരൂര്‍ പ്രദേശത്ത് ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു.

ഇന്നലെ പടിഞ്ഞാറേക്കര മുതല്‍ നായരുതോട് വരെയുള്ള ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. പത്തോളം വീടുകളാണ് യാതൊരു പ്രകോപനവുമില്ലാതെ അടിച്ചുതകര്‍ത്തത്. വേട്ടനായ്‌ക്കളെ പോലെ വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളെയടക്കം കണ്ണില്‍ കണ്ടവരെയെല്ലാം അതിക്രൂരമായി മര്‍ദ്ദിച്ചു. മരപ്പലക കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പാടത്തേയില്‍ ഗണേശന്റെ ഭാര്യ കമല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തെക്കന്‍വീട്ടില്‍ പരേതനായ അര്‍ജ്ജുനന്റെ ഭാര്യ ലതയുടെ വീട് പുര്‍ണ്ണമായു അടിച്ചു തകര്‍ത്തു.

പൂതംവീട്ടില്‍ ഭാര്‍ഗവിയുടെ വീടിന് തീയിട്ടു. വള്ളുവന്‍ പറമ്പില്‍ രതീഷിന്റെ ബൈക്ക് കത്തിച്ചു. കടവത്തിയില്‍ വേലായുധന്റെ വീട്ടിലെ വാട്ടര്‍ ടാങ്ക്, വാഴ എന്നിവ നശിപ്പിച്ചു. കുളപരുത്തിക്കല്‍ മണി, ഗോപി എന്നിവരുടെ വീട് അടിച്ചു തകര്‍ത്തു. കുളപരുത്തിക്കല്‍ രമേശന്റെ ഓട്ടോ കത്തിച്ചു.

ഓട്ടോ െ്രെഡവറായ ചിറപറമ്പില്‍ ഗംഗാധരന്റെ മകന്‍ രതീഷിനെ നായരുതോട്ടില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൂടുതലുള്ള സ്ഥലമാണ് പടിഞ്ഞാറേക്കര. സമാധാനാന്തരീക്ഷത്തില്‍ കഴിയുന്ന ഇവിടെ പ്രകോപനം സൃഷ്ടിക്കാന്‍ സിപിഎം മുമ്പും ശ്രമിച്ചിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ബാബുവിന് നേരെ വധശ്രമവുമുണ്ടായി.

തിരൂര്‍ മറ്റൊരു കണ്ണൂരാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമം. തുടര്‍ച്ചയായി ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുകയാണ്. കണ്ണൂരില്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ക്രിമിനലുകളെ ഒളിപ്പിക്കാന്‍ പാര്‍ട്ടി കണ്ടെത്തിയിരിക്കുന്ന സങ്കേതവും തിരൂരും പരിസര പ്രദേശങ്ങളുമാണ്.

പോലീസ് ഇവിടെ നിഷ്‌ക്രിയരാണ്. സിപിഎമ്മുകാര്‍ക്ക് ഒത്താശ ചെയ്യുന്നതാണ് പോലീസിന്റെ രീതിയെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. സമീപകാലത്ത് സിപിഎമ്മില്‍ നിന്നും വലിയരീതിയിലുള്ള കൊഴിഞ്ഞുപോക്ക് സംഭവിച്ചിരുന്നത്. ഇങ്ങനെ പോയവരില്‍ ഭൂരിഭാഗവും അഭയം പ്രാപിച്ചതാകട്ടെ ബിജെപിയിലും. ഇതിന്റെ പ്രതികാരമെന്നോണമാണ് സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചുകൊണ്ട് സിപിഎം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.