Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസിനെ ആക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 09:07 pm IST
in Alappuzha

ആലപ്പുഴ: വെട്ടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ എഎസ്‌ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കള്ള് ചെത്തുന്ന തേര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വെട്ടുകേസില്‍ രക്ഷപ്പെട്ട പ്രതി കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണനെ പിടികൂടാനെത്തിയ പോലീസിനെ വെട്ടിപരിക്കേല്‍പ്പിച്ച ഇയാളുടെ പിതാവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കുവേണ്ടിയാണ് തെരച്ചില്‍ ശക്തമാക്കിയത്. ഇവര്‍ ഒളിവില്‍ കഴിയാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ആലപ്പുഴയില്‍ നിന്നും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആലപ്പുഴ എസ്പിയുടെ നിര്‍ദേശ പ്രകാരം കായംകുളം സിഐ സദന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലെ എ എസ് ഐ സിയാദ് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സതീഷ്, എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വെട്ടേറ്റത് സിപിഒ രാജേഷിനെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ എഎസ്‌ഐ സിയാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റ മറ്റ് പോലീസുകാരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കുറ്റിത്തെരുവ് ദേശത്തിനകത്ത് വച്ചാണ് സംഭവംമുണ്ടായത.് ദിവസങ്ങള്‍ക്ക്മുമ്പ് കടത്തിണ്ണയില്‍ നിന്ന രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായിരുന്നു ഉണ്ണികൃഷ്ണന്‍ ഇയാള്‍ സ്ഥലത്ത് ഉണ്ടെന്നറിഞ്ഞാണ് പോലീസ് സംഘം എത്തിയത്. വഴിയില്‍ വച്ച് പ്രതിയെ കണ്ട പോലീസ് ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റി എന്നാല്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ വിലങ്ങുവച്ച് വാഹനത്തില്‍ കയറ്റി ഈ സമയമാണ് സ്ഥലത്ത് എത്തിയ പ്രതിയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

മകനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് കമ്പി വടികൊണ്ട് പോലീസുകാരന്‍ ഇക്ബാലിന്റെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും തടയാന്‍ എത്തിയ എ എസ് ഐ സിയാദിനെ കള്ള് ചെത്താന്‍ ഉപയോഗിക്കുന്ന തേര്‍ ഉപയോഗിച്ച് നെഞ്ചത്ത് കുത്തുകയുമായിരുന്നു ഈ സമയം വിലങ്ങുമായി പ്രതിയും പിതാവും രക്ഷപ്പെടുകയായിരുന്നു പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് ഒളിവില്‍ പോയ ഗോപാലകൃഷ്ണന്‍ മുമ്പ് നിരവധി കേസിലെ പ്രതിയാണ്.

കൊല്ലപ്പണിക്കാര്‍ പോലിസ് നീരിക്ഷണത്തില്‍. പോലിസിനെ ആക്രമിച്ച് ജീപ്പില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ട ഉണ്ണികൃഷ്ണന്റെ വിലങ്ങ് അഴിച്ചു മാറ്റാന്‍ സാഹായിക്കാന്‍ സാധ്യതയുളള കൊല്ലപണിക്കാരും പോലീസ് നീരീക്ഷണത്തില്‍. താക്കോല്‍ ഉപയോഗിച്ച് മാത്രമെ ഉണ്ണികൃഷ്ണന്റെ കൈവിലങ്ങ് തുറക്കാന്‍ കഴിയുകയുള്ളു താക്കോല്‍ പോലിസ് കസ്റ്റഡിയിലുമാണ്.

സ്റ്റീലില്‍ നിര്‍മ്മിച്ച വിലങ്ങായതിനാല്‍ ഊരി എടുക്കാന്‍ ശ്രമിക്കുന്തോറും പുട്ട് മുറകുന്നതരത്തിലുള്ളതാണ് അതുകൊണ്ടുതന്നെ കൊല്ല പണിക്കാര്‍ക്ക്മാത്രമെ വിലങ്ങ് മുറിക്കാന്‍ സാധിക്കുകയുള്ളു അതിനാലാണ് കൊല്ലപണിക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.