Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റേഷന്‍ കാര്‍ഡ് ലിസ്റ്റില്‍ വ്യാപക തെറ്റുകള്‍ അനര്‍ഹര്‍ അകത്ത്; അര്‍ഹര്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 09:30 pm IST
in Kannur

കണ്ണൂര്‍: രണ്ട്‌വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ വ്യാപക തെറ്റുകള്‍. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയില്‍ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഒട്ടേറെ അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടിയപ്പോള്‍ അര്‍ഹതപ്പെട്ട പലരും പട്ടികയ്‌ക്ക് പുറത്തായി. ഇതിനെതിരെ നിരവധി കാര്‍ഡുടമകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞിരിക്കുകയാണ്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായാണ് റേഷന്‍ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ കേരളത്തില്‍ എപിഎല്‍ വിഭാഗത്തിനുള്ള അരിവിതരണം നിലച്ചിരിക്കുകയായിരുന്നു. സിവില്‍ സപ്ലൈസ് പുറത്തിറക്കിയ കരട് പട്ടികയില്‍ 1,52,083 കാര്‍ഡുകളാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കണക്ക് പ്രകാരം തലശ്ശേരി താലൂക്കില്‍ 63,975, തളിപ്പറമ്പ് 46,163, കണ്ണൂര്‍ 41,945 എന്നിങ്ങനെയാണ് അര്‍ഹരുടെ എണ്ണം. തലശ്ശേരിയില്‍ 15,334, തളിപ്പറമ്പ് 12,285, കണ്ണൂര്‍ 73,20 കാര്‍ഡുടമകളാണ് അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ കരട് പട്ടികയില്‍ ഉള്ളത്. 2014 അവസാനം റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള ഫോറത്തില്‍ ഗൃഹനാഥന്‍ സാക്ഷ്യപ്പെടുത്തിയ വിവരം ഉള്‍പ്പെടുത്തിയാണ് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മാനദണ്ഡ പ്രകാരം പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് ഈമാസം 30വരെ അപേക്ഷിക്കാം.

അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ നീക്കാനും പരാതി നല്‍കേണ്ടതാണ്. കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ സ്വയം സമര്‍പ്പിച്ച വിവര പ്രകാരമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ പറഞ്ഞ പ്രകാരം വരുമാനം, ജോലി, സ്വത്ത് സംബന്ധമായ വിവരങ്ങള്‍ എന്നിവക്കെല്ലാം നല്‍കിയ വിവരങ്ങള്‍ പലതും യാഥാര്‍ത്ഥ്യമല്ല. ഇതുകൊണ്ടുതന്നെ ഒട്ടേറെ അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടാന്‍ കാരണമായിട്ടുണ്ട്.

ആദായ നികുതി നല്‍കുന്നവര്‍ ആകരുത്, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സൈനികര്‍ തുടങ്ങിയ വിഭാഗക്കാരോ 25000 രൂപ മാസ ശമ്പളമുള്ള മറ്റ്‌തൊഴിലുകള്‍ ചെയ്യുന്നവര്‍, നാല്ചക്ര വാഹനങ്ങള്‍, ഒരേക്കറോ അതിലധികമോ ഭൂമി, ആയിരം ചതുരശ്ര അടിയുള്ള വീട് എന്നിവ സ്വന്തമായി ഉള്ളവര്‍ക്ക് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യതയില്ല. എന്നാല്‍ നിബന്ധന പാലിച്ച് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവരെ ആദ്യപേരുകാരായി പട്ടികയില്‍ ചേര്‍ക്കും. ഇതില്‍ കാര്‍ഡ് ഉടമ വനിത, പട്ടികജാതി പട്ടികവര്‍ഗ്ഗം, വൈദ്യുതി ഇല്ലാത്ത വീട്, പുറംപോക്കില്‍ താമസിക്കുന്നവര്‍, ഭൂമി ഇല്ലാത്തവര്‍, കക്കൂസ് ഇല്ലാത്തവര്‍, കിണര്‍, കുടിവെള്ളം സ്വന്തമായി ഇല്ലാത്തവര്‍, വീടില്ലാത്തവര്‍, നിലവാരം കുറഞ്ഞ വീടുള്ളവര്‍, വിധവകള്‍, കേന്‍സര്‍, കിഡ്‌നി രോഗ ബാധിതര്‍, ജോലി ഇല്ലാത്തവര്‍, പരമ്പരാഗത തൊഴിലാളികള്‍ കൂലിത്തൊഴിലാളികള്‍, 65 വയസ്സ് കഴിഞ്ഞവര്‍, ശാരീക മാനസിക വൈകല്യമുള്ളവര്‍, ആശ്രയ പദ്ധയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയുക. നവംബര്‍ 1 മുതല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടെയാണ് പുതിയ സംവിധാനം നിലവില്‍ വരിക. ഇതോടെ ഇപ്പോള്‍ നിലവിലുള്ള എപിഎല്‍, ബിപിഎല്‍ കാര്‍ഡുകള്‍ ഇല്ലാതാകും. പകരം മുന്‍ഗണന, മുന്‍ഗണനേതര കാര്‍ഡുകളും അന്ത്യോദയ അന്നയോജന കാര്‍ഡുകളുമാണ് നിലവില്‍ വരിക. മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്കും അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ക്കുമാണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുക.

ഇത്തരത്തിലുള്ള ലിസ്റ്റിലാണ് വ്യാപകമായി അനര്‍ഹര്‍ കയറിക്കൂടിയിട്ടുള്ളത്. ഇത്തരം ലിസ്റ്റുകള്‍ റേഷന്‍ കടയുടമകള്‍ പരിശോധന നടത്തേണ്ടതാണെന്നും എല്ലാ കാര്‍ഡുടമകളും ലിസ്റ്റ് പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇതൊക്കെ ജലരേഖകളായി മാറും. പല സ്ഥലങ്ങളിലും പാര്‍ട്ടി ആഭിമിഖ്യമുള്ളവര്‍ ഇത്തരത്തിലുള്ള അര്‍ഹതാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ടെന്നും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.