Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായി വിജയന്‍ മാര്‍ക്‌സിസ്റ്റ് ക്രിമിനലുകളുടെ മുഖ്യമന്ത്രി : വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 01:50 am IST
in Kannur

കണ്ണൂര്‍: പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും മാര്‍ക്‌സിസ്റ്റ് ക്രമിനലുകളുടെ മുഖ്യമന്ത്രി മാത്രമാണെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍തില്ലങ്കേരി പറഞ്ഞു.സിപിഎം അക്രമത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള അമ്മമാരുള്‍പ്പെടെയുളള കുടുംബങ്ങള്‍ ഇന്നലെ കലക്‌ട്രേറേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണയിലും ധര്‍ണ്ണയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പു വരുത്തേണ്ട മുഖ്യമന്ത്രി സ്വന്തം നാട്ടിലുള്‍പ്പെടെ ജനങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമല്ല സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ മാത്രം സന്ദര്‍ശനം നടത്തുകയാണ്. ഒരു ഭരണാധികാരിക്ക് യോജിക്കാത്ത പ്രവര്‍ത്തിയാണ് പിണറായി നടത്തുന്നത്. മുഖ്യമന്ത്രിയായതു കൊണ്ടാണ് സമാധാനത്തിന് മുന്‍കയ്യെടുക്കാന്‍ പറഞ്ഞത്. അല്ലാതെ സിപിഎം നേതാവെന്ന നിലയിലല്ല. 346 കോടി രൂപയുടെ പൊതുമുതല്‍ പൊതുഖജനാവിന് നഷ്ടപ്പെടുത്തിയ കേസില്‍ പ്രതിയാണ് പിണറായി വിജയന്‍. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി നാടുനീളെ കളളപ്രചരണം നടത്തുകയാണ് സിപിഎം. നുണപ്രചരണത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാനാവില്ലെന്നും എന്നാല്‍ മറ്റെല്ലാ രീതിയിലും സിപിഎമ്മിനെ നേരിടാന്‍ സംഘപ്രസ്ഥാനങ്ങള്‍ തയ്യാറാണ്.

കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം ആര്‍എസ്എസാണെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും ഭാഷ്യം. പയ്യന്നൂരിലും വാളാങ്കിച്ചാലിലും സിപിഎമ്മുകാര്‍ കൊല ചെയ്യപ്പെട്ടതാണ് ഇപ്പോഴത്തെ അക്രമങ്ങള്‍ക്ക് കാരണമെന്ന് കമ്മ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ പയ്യന്നൂര്‍ മേഖലയിലും പിണറായി മേഖലയിലും കഴിഞ്ഞ കാലങ്ങളില്‍ പത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അന്നെല്ലാം സംഘ പ്രസ്ഥാനങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു. അന്നിതൊന്നും ചര്‍ച്ച ചെയ്യപ്പെടുകയോ വാര്‍ത്തയാവുകയോ ചെയ്തില്ല. ജീവിക്കാന്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ അതിനെ ഭീകരമായ പ്രവര്‍ത്തിയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ കമ്മ്യൂണിസ്റ്റ് ഇതരര്‍ക്കെതിരെ വ്യാപക അക്രമം നടത്തുന്ന സിപിഎം നേതൃത്വം പാര്‍ട്ടിക്കാരായ അക്രമികളെ അന്യജില്ലകളിലേക്കും മറ്റും കയറ്റുമതി ചെയ്യുകയാണ്. അവിടങ്ങളിലും അശാന്തി വിതയ്‌ക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാണ് സിപിഎം. ഇതിന്റെ തെളിവാണ് വടകരയിലെ ടി.പി.വധത്തിലും ഏറ്റവും ഒടുവില്‍ നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അസ്ലം കേസിലും കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയുടെ അനുയായികളും നാട്ടുകാരും പിടിക്കപ്പെട്ട സംഭവം. ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തനത്തിനായി എത്തിയവരാണ് അക്രമണത്തിനു പിന്നിലെന്ന് പറയുന്ന സിപിഎം നേതൃത്വം നാടുമുഴുവന്‍ അശാന്തി വിതയ്‌ക്കാന്‍ ക്രിമനലുകളായ അണികളെ പറഞ്ഞു വിടുകയാണ്. ജീവിത കാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കൊളളയടിക്കുന്ന സിപിഎം ഇതാണോ വര്‍ഗ്ഗസമരമെന്ന് വ്യക്തമാക്കണം.

മുഴുത്ത സ്റ്റാലിനിസ്റ്റായ പിണറായി പകയും ക്രൗര്യവും മനസ്സില്‍വെച്ച് സാരോപദേശം നടത്തുന്നത് വിരോധാഭാസമാണ്. പച്ചക്കളളമാണ് മുഖ്യന്‍ നിയമസഭയില്‍ തട്ടിവിട്ടത്. നാട്ടില്‍ സമാധാനം വേണമെന്ന് ചിന്തിക്കേണ്ടത് ഭരണപക്ഷമാണ്. അവര്‍ക്ക് അതിനുളള ഉത്തരവാദിത്വമുണ്ട്. പോലീസ്, സിപിഎം അക്രമങ്ങള്‍ക്ക് മുന്നില്‍ നിസഹായരായി കയ്യും കെട്ടി നില്‍ക്കുകയാണ്. സിപിഎം നിലനില്‍പ്പിനായി ഏപ്പോഴും അക്രമം ആഗ്രഹിക്കുകയാണ്.എന്നാല്‍ ആര്‍എസ്എസ് അത് ആഗ്രഹിക്കുന്നില്ല. സിപിഎം അക്രമം അവസാനിപ്പിച്ചാല്‍ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിപിഎമ്മിന് മുന്നില്‍ കീഴടങ്ങി കണ്ണൂരില്‍ സംഘപ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ആര്‍എസ്എസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.