Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൊളവയലില്‍ സിപിഎം മണല്‍മാഫിയ സംഘങ്ങള്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 04:32 pm IST
in Kasargod

കാഞ്ഞങ്ങാട്: കൊളവയലില്‍ സിപിഎം മണല്‍മാഫിയ സംഘങ്ങള്‍ വിലസുന്നു. സംഘങ്ങളുടെ രാഷ്‌ട്രീയ ബലത്തില്‍ നടപടിയെടുക്കാനാകാതെ റവന്യു അധികൃതര്‍. കൊളവയലിയ സിപിഎം പ്രവര്‍ത്തകരാണ് സംഘ ചേര്‍ന്ന് മണല്‍ കടത്തിന് നേതൃത്വം നല്‍കുന്നത്. ഇത് പാര്‍ട്ടിക്കുളളില്‍ പരസ്പര വിദ്വേഷത്തിനും പിളര്‍പ്പിനും കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സിപിഎമ്മില്‍ നിന്ന് വിട്ട് സിപിഐയിലേക്ക് ചേക്കേറാന്‍ മണല്‍ മാഫിയ സംഘത്തിലെ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ അനധികൃത ഇടപാടിനെ കുറിച്ച് മണത്തറിഞ്ഞ സിപിഐ നേതൃത്വം ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നെന്ന് സൂചനയുണ്ട്. ഇപ്പോള്‍ മണല്‍ കള്ളക്കടത്ത് സംഘങ്ങള്‍ തമ്മില്‍ കലഹത്തിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം എതിര്‍ ഗ്രൂപ്പുകാര്‍ കൂട്ടിയിട്ട അനധികൃത മണലിനെ കുറിച്ച് റവന്യു അധികൃതര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് മണല്‍ കസ്റ്റഡിയിലെടുക്കാന്‍ അധികൃതര്‍ കൊളവയലിലെത്തിയെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ടിപ്പറും ജെസിബിയും ഉപയോഗിച്ച് മാര്‍ഗതടസം സൃഷ്ടിച്ച് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു.

ഇന്നലെ രാവിലെ വീണ്ടും അധികൃതരെത്തി കൊളവയല്‍, നോര്‍ത്ത് കൊളവയല്‍ എന്നിവടങ്ങളില്‍ കൂട്ടിയിട്ടിരുന്ന അമ്പതോളം ലോഡ് മണല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മണല്‍ പിന്നീട് മാവുങ്കാല്‍ നിര്‍മിതി കേന്ദ്രത്തിലെത്തിച്ചു. കടലോര പ്രദേശമായ കാറ്റാടി, പൊയ്യക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ മണല്‍ കുഴിച്ചെടുക്കുന്നത്. ഇത് പാരിസ്ഥിതികാഘാതം സൃഷ്ടിച്ച് പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്നതായും പരാതിയുണ്ട്. പ്രവര്‍ത്തകരുടെ അനധികൃത ഇടപാടുകള്‍ക്ക് പാര്‍ട്ടിയിലെ ചില നേതൃത്വത്തിന്റെ സഹായവുമുണ്ട്. സിപിഎം പ്രവര്‍ത്തകരായ ഈ രണ്ട് മാഫിയ സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊളവയല്‍ പ്രദേശത്ത് അക്രമങ്ങള്‍ക്ക് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

സിപിഎം ഭരിക്കുന്ന മടിക്കൈ പഞ്ചായത്തിന്റെ പലഭാഗത്തും വന്‍ തോതില്‍ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് ഇപ്പോള്‍ പൂഴികടത്ത് സംഘങ്ങളും വിലസുന്നത്. കഴിഞ്ഞ ദിവസം മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മണ്ണെടുപ്പ് നടത്തുന്നതിനിടെ ജെസിബി. ടിപ്പര്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ റവന്യൂ അധികൃതര്‍ പുല്ലൂര്‍ പെരിയ, മടിക്കൈ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ടിപ്പര്‍ലോറികളും ജെസിബികളും കസ്റ്റഡിയിലെടുത്തു. മാവുങ്കാല്‍ കല്ല്യാണ്‍ റോഡിനടുത്ത് പരിശോധന നടത്തുകയായിരുന്ന റവന്യൂ അധികൃതര്‍ അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികളാണ് പിടികൂടിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കുന്നിടിച്ച് മണ്ണുകടത്തുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ അധികൃതര്‍ അനധികൃത മണ്ണെടുപ്പിനെതിരെ നടപടി ശക്തമാക്കിയത്. അധികൃതരുടെ ശക്തമായ ഇടപെടലുകള്‍ പലസ്ഥലത്തും മാഫിയകളുടെ ധൈര്യത്തെ ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ ചില പോലീസ് സ്റ്റേഷനുകളില്‍ നിന്ന് മണല്‍ ലോബികള്‍ക്ക് പിന്തുണ നല്‍കുന്നതാണ് സംഘങ്ങള്‍ വിലസാന്‍ കാരണമെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.