Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയരാജന്റെ രാജി കണ്ണൂരിലെ സിപിഎം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:15 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവായ ഇ.പി.ജയരാജന് അഴിമതിയും സ്വജനപക്ഷപാതവും സ്വയം സമ്മതിച്ച് രാജിവെക്കേണ്ടി വന്നത് ജില്ലയിലെ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയായി. സത്യസന്ധരും ജനകീയ മുഖമുളളവരെന്നും പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന നേതാക്കന്മാരില്‍ പ്രമുഖനും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും കൂടിയായ ജയരാജനെന്തിന് രാജിവെയ്‌ക്കേണ്ടി വന്നുവെന്നത് പാര്‍ട്ടി അംഗങ്ങളേയും അണികളേയും ബോധ്യപ്പെടുത്താന്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഏറെ ബുദ്ധിമുട്ടും. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ജനങ്ങളില്‍ നിന്നും വോട്ടുവാങ്ങി അധികാരത്തിലെത്തി നാലുമാസം തികയും മുമ്പ് കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാവ് രാജിവെയ്‌ക്കേണ്ടി വന്നത് വരും ദിവസങ്ങളില്‍ പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്‌ക്കും. കേഡര്‍ പാര്‍ട്ടിയെന്നും പാര്‍ട്ടി ഘടകങ്ങള്‍ അറിയാതെ ഒരു തീരുമാനങ്ങളും എടുക്കില്ലെന്നും അവകാശപ്പെടുന്ന പാര്‍ട്ടി പുതിയ സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന ചിന്തയിലാണ് പാര്‍ട്ടി നേതൃത്വം. ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ ഇത്തരത്തില്‍ നിയമനങ്ങള്‍ നടക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി അണികള്‍. മന്ത്രി മുന്‍കയ്യെടുത്ത് ജോലി നല്‍കാന്‍ തീരുമാനിച്ചത് കണ്ണൂരിലെ തന്നെ മറ്റൊരു നേതാവായ എംപിയുടെ മകനടക്കമുള്ളവര്‍ക്കാണെന്നതും സജീവ ചര്‍ച്ചകള്‍ക്ക് വഴിവെയ്‌ക്കും. പി.കെ.ശ്രീമതി എംപിക്കെതിരേയും നടപടിയെടുക്കണമെന്ന ആവശ്യം കണ്ണൂരിലെ പാര്‍ട്ടിക്കകത്ത് ശക്തമാണ്. പാര്‍ട്ടിയിലൂടെ നേടിയ സ്ഥാനങ്ങള്‍ ഉപയോഗിച്ച് ബന്ധുനിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. അതുകൊണ്ടുതന്നെ ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്നും ജയരാജനും ശ്രീമതിക്കുമെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയിലെ കീഴ്ഘടകങ്ങളില്‍ നിന്നും ശക്തമായ ആവശ്യം ഉയരുമെന്നുറപ്പാണ്.

യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ക്കെതിരെ നാടുനീളെ സമരം ചെയ്യാന്‍ തെരുവിലിറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടുള്‍പ്പെടെ പുതിയ സംഭവ വികാസങ്ങളില്‍ മറുപടി പറയാനാവാതെ ഉഴലുകയാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷികളായ നിരവധി കുടുംബങ്ങളുളള കണ്ണൂര്‍ ജില്ലയില്‍ നിന്നും മന്ത്രിസഭയിലെത്തിയ മന്ത്രി ഇവരെയെല്ലാം മറന്ന് സ്വന്തക്കാരെ നിയമിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ്. കൈമെയ് മറന്ന് രാപ്പകല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മുഴുവന്‍ അവഗണിച്ചു കൊണ്ട് തലമുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അഴിമതിയും സ്വജന പക്ഷപാതവും കാരണം കണ്ണൂരില്‍ നിന്നുളള ഉന്നത നേതാവ് മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത് കണ്ണൂരിലെ പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്നത് ചെറിയ അപമാനമൊന്നുമല്ല. രാജ്യത്തെതന്നെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കണ്ണൂരിലെ നേതാവു തന്നെ സംസ്ഥാന ഭരണത്തിന് പേരുദോഷം വരുത്തിവെച്ചത് വലിയ നാണക്കേടാണ് പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ രണ്ടു നേതാക്കള്‍ നിയമന വിവാദത്തിന്റെ പേരില്‍ സംസ്ഥാനത്തെ പാര്‍ട്ടിക്കും ഭരണകൂടത്തിനും ഉണ്ടാക്കിയ തീരാകളങ്കം കണ്ണൂരിലെ പാര്‍ട്ടിക്കകത്ത് ശക്തമായ വിഭാഗീയതകള്‍ക്കും വഴിതുറക്കുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

പുതിയ വാര്‍ത്തകള്‍

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.