Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി പരപ്പ ടൗണ്‍ ആവശ്യങ്ങള്‍: ബസ് സ്റ്റാന്റ്, കംഫര്‍ട്ട് സ്റ്റേഷന്‍, വൈദ്യുതി സെക്ഷന്‍ ഓഫീസ്, പരപ്പ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:27 pm IST
in Kasargod

പരപ്പ: മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ പരപ്പ ഇന്ന് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. നിത്യേന നൂറുകണക്കിന് യാത്രക്കാര്‍ വന്നും പോയുമിരിക്കുന്ന ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലാണ് പരപ്പ പ്രദേശം ഉള്‍ക്കൊള്ളുന്നത്. പഞ്ചായത്തിലെ വികസ രാഹിത്യത്തിന് ഉത്തമ ഉദാഹരണമാണ് പരപ്പ ടൗണ്‍. വില്ലേജ് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, പോസ്റ്റ് ഓഫിസ് തുടങ്ങിയ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വലയുകയാണ്. 250 ലധികം കച്ചവട സ്ഥാപനങ്ങളും അഞ്ചിലധികം ധനകാര്യ സ്ഥാപനങ്ങളും ഇവിടെയുണ്ട്. 150 ലധികം ബസുകള്‍ ഇതുവഴി നിത്യേന സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ ബസ്സ്റ്റാന്റെന്നത് പരപ്പ നിവാസികള്‍ക്ക് ഇന്നും സ്വപ്‌നമായി അവശേഷിക്കുകയാണ്. ബസ്സ്റ്റാന്റ് നിര്‍മാണത്തിന് സ്വകാര്യ വ്യക്തികള്‍ 60 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇവിടെ മണ്ണു നീക്കി സ്ഥലം നിരപ്പാക്കിയതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. പ്രസ്തുത സ്ഥലം ബസ്സ്റ്റാന്റിനു അനുയോജ്യമല്ലെന്നു പറഞ്ഞാണ് അധികൃതര്‍ നിര്‍മാണം നീട്ടിക്കൊണ്ടു പോകുന്നത്. ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനും ഇവിടെ സ്ഥല സൗകര്യമില്ല. നാനൂറിലധികം ഓട്ടോറിക്ഷകളാണ് പരപ്പ ടൗണിലുള്ളത്.

പഞ്ചായത്ത് അധികൃതരുടെ അവഗണനക്ക് പുറമെ വൈദ്യുതി വകുപ്പും പരപ്പ നിവാസികളോട് കരുണ കാണിക്കുന്നില്ല. വൈദ്യുതിയും ഇവിടെ ഒളിച്ചുകളി നടത്തുന്നു. രാജപുരം, ഭീമനടി, ചോയ്യംകോട് സെക്ഷനുകളുടെ കീഴിലാണ് പരപ്പ. എന്നാല്‍, ടൗണില്‍ പലപ്പോഴും വൈദ്യുതിയില്ലാത്ത സ്ഥിതിയാണുള്ളത്. വൈദ്യുതി നിലച്ചാല്‍ പരസ്പരം പഴിചാരി വൈദ്യുത തടസം നീക്കാത്ത സ്ഥിതിയുമുണ്ട്. ഈ സെക്ഷനുകള്‍ വിഭജിച്ച് പരപ്പ കേന്ദ്രമായി പുതിയ സെക്ഷന്‍ ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുണ്ട്. വേനല്‍ക്കാലമായാല്‍ കുടിവെള്ളത്തിനും ക്ഷാമമാണ്. പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്ത് അനുവദിക്കണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മാത്രമെ പരപ്പയുടെ വികസനം സാധ്യമാകുയെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ തവണ പരപ്പ കേന്ദ്രമായി പഞ്ചായത്ത് അനുവദിച്ചിരുന്നെങ്കിലും വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് അത് റദ്ദ് ചെയ്യുകയായിരുന്നു. പ്രധാന വ്യാപാരകേന്ദ്രമെന്ന നിലയില്‍ പരപ്പയുടെ വികസന ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ അധികാരികള്‍ മനസുവെക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

India

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

World

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

India

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

ടാറ്റ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എയര്‍ബസി‍ന്‍റെ എ400 അറ്റ്ലസ് എന്ന ചരക്ക് നീക്ക വിമാനം. മഹീന്ദ്ര കൊണ്ടവരാന്‍ ശ്രമിക്കുന്നത് ബ്രസീലിലെ എബ്രേയര്‍ കമ്പനിയുടെ സി390 ചരക്ക് നീക്കവിമാനം. ഇതില്‍ ആര് കരാര്‍ നേടും?

ഇന്ത്യന്‍ വ്യോമസേന വയസ്സന്‍ ചരക്ക് നീക്ക വിമാനങ്ങള്‍ പിന്‍വലിക്കും, പകരം പുത്തന്‍ ആത്മനിര്‍ഭര്‍ വിമാനങ്ങള്‍; മത്സരത്തിന് ടാറ്റയും മഹീന്ദ്രയും

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ സൂക്ഷിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവറെ പിടികൂടി

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

അന്താരാഷ്‌ട്ര ലഹരി സംഘത്തിലെ വിദേശികളായ രണ്ട് പ്രധാന കണ്ണികള്‍ വലയിലായെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാസം 7 ലക്ഷം, ഡോക്ടര്‍ക്കെതിരെ

ചിലർ അശുഭ വിശ്വാസികൾ, അവർ ആത്മനിർഭരതയെ ആക്ഷേപിക്കും; രാഹുലിന് എതിരേ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.