Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊടുവള്ളിയില്‍ ഹവാല സംഘങ്ങളുടെ സമാന്തരഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:43 pm IST
in Kozhikode

താമരശ്ശേരി: ഹവാല-കള്ളപ്പണ ഇടപാടുകാരുടെ വിളയാട്ടം ഒരു പ്രദേശത്തിന്റെ സൈ്വര്യം കെടുത്തുന്നു. താമരശ്ശേരി, കൊടുവള്ളി മേഖലകളിലാണ് ഇവര്‍ സമാന്തരഭരണം നടത്തുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രാരോത്ത് ചാലില്‍ ഇസ്മയില്‍ (46)ആണ്. ഈ മേഖലയിലെ സമാന്തര ഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി.

ഹവാലസംഘത്തെ ഒറ്റുകൊടുത്തുവെന്ന കുറ്റം ചുമത്തി ചിലര്‍ ഇസ്മയിലിനെ വേട്ടയാടിയിരുന്നു. ക്രൂരമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് സപ്തംബര്‍ 28ന് പുലര്‍ച്ചെ ഇസ്മയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനം തീപൊള്ളലേറ്റ ഇസ്മയില്‍ മരണമൊഴിയില്‍ തന്നെ വേട്ടയാടിയവരെക്കുറിച്ച് പോലീസിന് സൂചന നല്‍കിയിരുന്നു. നാല് ലക്ഷംരൂപ ഇയാളില്‍ നിന്ന് സംഘം ഈടാക്കി. കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു. മണ്ണില്‍കടവ് മുഹമ്മദ് എന്ന ആപ്പു, കപ്പലാംകുഴി മനാഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഒരാളെക്കൂടി തിരിച്ചറിയാനുണ്ട്.

ദുബായ് കേന്ദ്രീകരിച്ചുള്ള വിവിധ സംഘങ്ങളുടെ ഹവാലപ്പണമാണ് കൊടുവള്ളി, താമരശ്ശേരി മേഖലകളിലെ ഹവാല സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെവിടെയും പണം വിതരണം ചെയ്യാന്‍ സംഘങ്ങള്‍ക്ക് ശൃംഖലയുണ്ട്. സംഘാംഗങ്ങള്‍ പോലീസ് പിടിയിലാവുമ്പോഴോ പണം നഷ്ടപ്പെടുമ്പോഴോ ആണ് അക്രമം ഉണ്ടാവുന്നത്. പോലീസിന് ഒറ്റുനല്‍കിയെന്ന് കുറ്റംചുമത്തി ഹവാലസംഘം തട്ടിക്കൊണ്ടുപോവുകയോ അക്രമിക്കുകയോ ചെയ്യുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കൊടുവള്ളി മേഖലയില്‍ മാത്രം മൂന്ന് പേര്‍ മാരകമായി അക്രമിക്കപ്പെട്ടു. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത്, റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചാണ് ക്രൂരമായ ചോദ്യം ചെയ്യല്‍. ശരീരമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ച് മുറിവുകളില്‍ ഉപ്പും മണ്ണെണ്ണയും ഒഴിക്കുന്ന അനുഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. നിരപരാധികളാണെന്ന് തെളിയുമ്പോള്‍ ഇവരെ പുറത്ത് വിടും. ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടവര്‍ പലപ്പോഴും പരാതി കൊടുക്കാന്‍ മിനക്കെടാറില്ല. ഹവാല സംഘവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമോ എന്ന് ഭയന്നാണ് മുന്‍കാലങ്ങളില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവര്‍ ഭയക്കുന്നത്.

കൊടുവള്ളി മേഖലയില്‍ നിരവധി യുവാക്കളാണ് ഹവാല സംഘങ്ങളില്‍ ചേരുന്നത്. പഠനം ഇടയില്‍ അവസാനിപ്പിച്ച് ഇത്തരം സംഘങ്ങളില്‍ കാരിയറുകളായി പ്രവര്‍ത്തിക്കുന്നവരുണ്ട്. എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന വ്യാമോഹമാണ് ഇവരെ ഈ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളില്‍ എത്തിക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ബ്രാഞ്ചുകളാണ് ഈ മേഖലയില്‍ വിഹരിക്കുന്നത്. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വാരിക്കോരി പണം സംഭാവനയായി നല്‍കുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ സംഘങ്ങള്‍ക്കെതിരെ ആരും രംഗത്ത് വരാന്‍ തയ്യാറാവുന്നില്ല. പോലീസും ഇത്തരം സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.

കുടുക്കില്‍ സഹോദരന്മാര്‍ എന്ന പേരില്‍ കുപ്രസിദ്ധരായ സംഘം കോഴിക്കോട് നഗരത്തില്‍ ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകമറിഞ്ഞത്. ഈ മേഖലയിലെ സൈര്യജീവിതം തകര്‍ക്കുന്ന ഹവാല സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദശാവതാരവും മനുഷ്യനും

Kerala

സത്യപ്രതിജ്ഞ ഇന്ന്: തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം
Cricket

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

Badminton

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

പുതിയ വാര്‍ത്തകള്‍

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.