Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കടലില്‍ ഇരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ഏറ്റുമുട്ടി; തുറമുഖം ബോട്ട് നിരത്തി തൊഴിലാളികള്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 10:32 pm IST
in Kannur

തൃക്കരിപ്പൂര്‍: കടലില്‍ ഇരുവിഭാഗം മത്സത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ബോട്ടുകള്‍ ആക്രമിക്കപ്പെട്ടു. ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ മര്‍ദ്ദനമേറ്റ ബോട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ തുറമുഖം ഉപരോധിച്ചു. ഇന്നലെ സന്ധ്യയോടടുത്ത് ഏഴിമലക്കടുത്ത കടലില്‍ വെച്ചാണ് ഇരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കവും ആക്രമവുമുണ്ടായത് അയ്യപ്പന്‍, മത്സ്യരാജ്, സുല്‍ത്താന്‍ തുടങ്ങിയ ബോട്ടുകളും അതിലെ അന്യസംസ്ഥാനത്തൊഴിലാളികളുമാണ് ആക്രമിക്കപ്പെട്ടത്. യന്ത്രവത്കൃത തോണിയില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ആക്രമത്തിന് പിന്നിലെന്ന് പരാതിയുണ്ട്. സംഭവത്തെത്തുടര്‍ന്ന് തോണികള്‍ക്ക് തുറമുഖത്തിലേക്ക് അടുക്കാതിരിക്കാന്‍ കഴിയാത്തവിധം നിരക്കെ ബോട്ടുകള്‍ വിന്യസിച്ച് ബോട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ വീണ്ടും സംഘര്‍ഷ സാധ്യത ഉരുത്തിരിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റല്‍ എസ്‌ഐ ശ്യാമ ജോസ്, ചന്തേര പോലീസ് എന്നിവര്‍ തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി പത്തുമണിയോടെ ബോട്ടുകള്‍ ഉപരോധം പിന്‍വലിച്ചു. കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ബോട്ടുകളില്‍ ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ആക്രമം തുടര്‍ന്നാല്‍ ഞങ്ങള്‍ ജോലി ഉപേക്ഷിച്ച് പോകേണ്ട സ്ഥിതി വരുമെന്നാണ് തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ തീരദേശ പോലീസ് സിഐ പി.കെ.സുധാകരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് രാവിലെ പത്തുമണിക്ക് കാസര്‍കോട് തീരദേശ പോലീസ് സ്‌റ്റേഷനില്‍ യോഗം വിളിച്ചുചേര്‍ത്തു. ഇരുവിഭാഗം തൊഴിലാളികള്‍ ബോട്ടുടമകള്‍ പോലീസ്, തീരദേശ പോലീസ് എന്നിവരടങ്ങുന്ന യോഗത്തില്‍ വെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യും.

മടക്കരയില്‍ അടിക്കടി തൊഴിലാളി പ്രശ്‌നമുണ്ടാകുന്നത് ശക്തമായൊരു മോണിറ്ററിംഗ് കമ്മിറ്റി ഇല്ലാത്തതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്തുമാകാമെന്ന ഒരു വിഭാഗം തൊഴിലാളികളുടെ നിലപാടുകളാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മടക്കര കേന്ദ്രീകരിച്ച് മുന്നൂറോളം ബോട്ടുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇതില്‍ ഭൂരിഭാഗവും ബോട്ടുകളില്‍ ജോലിചെയ്യുന്നത് കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ്. ഇത്തരത്തില്‍ അക്രമങ്ങള്‍ നടന്നാല്‍ നാട്ടുകാരായ തൊഴിലാളികളോട് കഴിയുന്നതും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നിരന്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ജോലി ഉപേക്ഷിച്ച് പോവുകമാത്രമേ വഴിയുള്ളൂവെന്നാണ് കര്‍ണാടക സ്വദേശി കെ.കുമാര്‍ പറഞ്ഞത്. മാത്രമല്ല അത് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുകയും ചെയ്യും. കോടികള്‍ ചെലവിട്ട് തുറമുഖം പണിതത് എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ വേണ്ടിയാണ്. ബോട്ടുകള്‍ ജോലി ഉപേക്ഷിച്ച് പോയാല്‍ അത് നാടിന്റെ തൊഴില്‍ മേഖലയെത്തന്നെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ക്ക് പറയുന്നത് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിവുള്ള ഏല്ലാ വിഭാഗം ജനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജനകീയ കമ്മിറ്റി രൂപപ്പെടുത്തുന്നതോടൊപ്പം പോലീസിന്റെയും കോസ്റ്റല്‍ പോലീസിന്റെയും ശക്തമായ സാന്നിധ്യവും നിരീക്ഷണവും ഉണ്ടാക്കുകയാണ് വേണ്ടത്. കഴിഞ്ഞവര്‍ഷവും ഇതേ രീതിയില്‍ മടക്കരയില്‍ ഇരു വിഭാഗവും തമ്മില്‍ തൊഴില്‍തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.