Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂരിലെ ദളിത് കുടുംബങ്ങള്‍ക്കെതിരായ അക്രമം : സിപിഎമ്മിന്റെ ദളിത് പീഢനങ്ങളിലെ ഒടുവിലത്തെ സംഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 07:29 pm IST
in Kannur

കണ്ണൂര്‍: പയ്യന്നൂര്‍ കോറോം നെല്ലിയാട് ലീഷ്മയെന്ന ദളിത് യുവതിയേയും അവരുടെ പറക്കമറ്റാത്ത കുഞ്ഞുങ്ങളേയും അക്രമിച്ച സിപിഎം നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. സിപിഎം ദളിത് വിഭാഗങ്ങള്‍ക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കോറോം നെല്ലിയാട്ടെ ദളിത് യുവതിയും കുടുംബവും. കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചതിന്റെ പേരിലും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടുവെന്നുമുളള കാരണത്താല്‍ സിപിഎമ്മിന്റെ തുടര്‍ച്ചയായ അസഹിഷ്ണുതയ്‌ക്ക് പാത്രമാകേണ്ടി വന്ന നിരവധി കുടുംബങ്ങളാണ് ജില്ലയിലെ പാര്‍ട്ടിയുടെ വിവിധ ശക്തികേന്ദ്രങ്ങളിലുളളത്. വര്‍ഷങ്ങളായി സിപിഎം നടത്തിയ അതിക്രമങ്ങളുടെ ഫലമായി നാടുവിടേണ്ടി വന്ന എടാട്ടെ ചിത്രലേഖയെന്ന യുവതിയും കുടുംബവും മുതല്‍ ഏറ്റവും ഒടുവില്‍ ഏതാനും മാസം മുമ്പ് സിപിഎമ്മിന്റെ നിരന്തരം ഭീഷണിയും അപഹാസ്യത്തിലും മനംമടുത്ത് ആത്മഹത്യാശ്രമം നടത്തിയ തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് യുവതികളുടെ കുടുംബവും വരെ സിപിഎമ്മിന്റെ ദളിത് പീഡനത്തിന്റെ നേര്‍ചിത്രങ്ങളാണ്.

ലീഷ്മയെന്ന ദളിത് യുവതി അവരുടെ പറക്കമറ്റാത്ത കുഞ്ഞുങ്ങളേയും കൊണ്ട് താമസിക്കുന്ന സ്ഥലം ആരേയും കരളലയിപ്പിക്കുന്നതാണ്. ദളിത് യുവതിയായതു കൊണ്ടുമാത്രം കഴിഞ്ഞ എട്ടുവര്‍ഷക്കാലം സിപിഎം ഓഫീസിലും പഞ്ചായത്തുകളിലും കയറി ഇറങ്ങിയിട്ടും ഒരു വീട് വെച്ചു കൊടുക്കാന്‍ ഇതുവരെ അധികൃതരോ നഗരസഭയോ തയ്യാറായില്ല. ഇതറിഞ്ഞാണ് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്ന് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവരുമായി സംസാരിക്കാന്‍ ഇവരുടെ കോറോം നെല്ലിയാട്ടെ താമസസ്ഥലത്തെത്തിയത്. ഈ സമയത്താണ് 200 ഓളം വരുന്ന സിപിഎം സംഘം അകാരണമായി ദളിത് യുവതിയേയും കുടുംബത്തേയും അവിടെയെത്തിയ ബിജെപി, സേവാഭാരതി, സഹകാര്‍ഭാരതി പ്രവര്‍ത്തകരേയും ക്രൂരമായി അക്രമിച്ചത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നരകയാതന അനുഭവിക്കുന്ന പിന്നോക്ക കുടുംബങ്ങളെപ്പോലും സഹായിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ അസഹിഷ്ണുതാപരമായ നിലപാടാണ് ദളിത് കുടുംബത്തിനെതിരായ അക്രമം കാണിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങളിലെ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനായി കാണാനും പാര്‍ട്ടി ഇംഗിതത്തിനനുസരിച്ച് മാത്രം അവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന നിഷേധ നിലപാടാണ് പല പാര്‍ട്ടി ഗ്രാമങ്ങളിലും സിപിഎം പിന്തുടരുന്നത്. ദളിത് കുടുംബത്തിനു നേരെ നിഷ്ഠുരമായ അക്രമം നടത്തിയിട്ടും പോലീസ് നിഷ്‌ക്രിയമായാണ് പെരുമാറിയത്. പാര്‍ട്ടി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല.

പയ്യന്നൂര്‍ മേഖലയിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സൈ്വര്യജീവിതം നയിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പോലീസിനെ നിഷ്‌ക്രിയമാക്കി പാര്‍ട്ടി ഭരണമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയ്യൂക്ക് കാട്ടിയും ഭീഷണിപ്പെടുത്തിയും പോലീസിന്റെ ഒത്താശയോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി അഴിഞ്ഞാടുകയാണ്. സിപിഎമ്മിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനുളള ഒരുക്കത്തിലാണ് സംഘപരിവാര്‍ നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

India

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.