Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത് യുദ്ധ സജ്ജരായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 11:09 pm IST
in Thiruvananthapuram

കല്ലും കമ്പികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ നേരിടാന്‍ ഒരുങ്ങുന്നു

കല്ലും കമ്പികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ നേരിടാന്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മാര്‍ച്ചില്‍ അക്രമം നടത്തുവാനുള്ള തയ്യാറെടുപ്പോടുകൂടിയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. കഴിഞ്ഞ ദിവസം അക്രമം നടന്നതിനാല്‍ പോലീസും യുദ്ധസജ്ജരായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ തന്നെ അക്രമത്തിനുള്ള കുറുവടികള്‍ പാലോട് വനത്തില്‍ നിന്ന് എത്തിച്ചു. അതിനെ കൊടിക്കമ്പാക്കിയാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരത്തിനെത്തിയത്. കൂടാതെ കമ്പിയും പൈപ്പുമൊക്കെ കയ്യില്‍ കരുതി. രാവിലെ 11 മുതല്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി. സമരഗേറ്റ്, ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, തെക്കേഗേറ്റ് എന്നിവിടങ്ങളില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു. ജലപീരങ്കിയും മറ്റ് സംവിധാനങ്ങളും സമരഗേറ്റില്‍ അണിനിരത്തി.

സമരം ആരംഭിച്ചപ്പോള്‍ തന്നെ സെക്രട്ടേറിയേറ്റിന് മുന്നിലെ വ്യാപാരികളോട് കട അടയ്‌ക്കുവാനും റോഡില്‍ നിന്നവരോട് സ്ഥലം വിടുവാനും പോലീസ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ സമരഗേറ്റിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ കൂടിനിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചു. പോലീസിനുനേരെ ഈ സമയം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായി. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതോടെ പോലീസ് കൂടുതല്‍ ജാഗരൂകരായി. അക്രമം ഉണ്ടായാല്‍ നേരിടുവാനുള്ള നിര്‍ദ്ദേശം എത്തി.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആദ്യം സമരഗേറ്റിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഒരു വിഭാഗം അവിടെ നിന്ന് തിരിഞ്ഞ് സമര പന്തലിലേക്ക് പോയി. ഈ സമയം പ്രവര്‍ത്തകര്‍ ജനറല്‍ ഹോസ്പിറ്റല്‍റോഡില്‍ നിന്ന പോലീസുകാര്‍ക്കെതിരെ കല്ലേറും മുട്ടയേറും നടത്തി മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു. ഇതോടെ പോലീസും അക്രമാസക്തമായി. പ്രവര്‍ത്തകരും പോലീസും എംജിറോഡില്‍ പലയിടങ്ങളിലായി ഏറ്റുമുട്ടി. ലാത്തിവീശിയ പോലീസിനെ കുറുവടികളും കമ്പിയുമായി പ്രവര്‍ത്തകര്‍ നേരിട്ടു. ശംഖുമുഖം എസി ഉള്‍പ്പെടെയുള്ള സംഘത്തിന് പരിക്കേറ്റതോടെ പോലീസും തിരിച്ചടി തുടങ്ങി.

മൂന്ന് തവണ ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചെങ്കല്‍ക്കട്ടകളും കസേരകളും പോലീസിനുനേരെ എറിഞ്ഞു. ഈ ഏറുകൊണ്ടാണ് കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്. ഒടുവില്‍ സമരം എങ്ങനെയും അവസാനിപ്പിച്ചാല്‍ മതി എന്നായതോടെയാണ് വി.എം. സുധീരന്‍ റോഡില്‍ കുത്തിയിരുന്നത്. തുടര്‍ന്ന് പോലീസ് നിരാഹാരം കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരുന്നപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ സമരപന്തലും പൊളിച്ചു. തുടര്‍ന്ന് രമേശ് ചെന്നിത്തലയും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി എന്നുവരുത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.