Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമ്പൂര്‍ണ ശൗചാലയം ഭരണിക്കാവ് ബ്ലോക്ക് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 09:18 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ സമ്പൂര്‍ണ ശൗചാലയപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഭരണിക്കാവ് ബ്ലോക്ക് ഏറെ മുന്നില്‍. ഭരണിക്കാവ് ബ്ലോക്കിലെ പഞ്ചായത്തുകളില്‍ ലക്ഷ്യമിട്ടിരുന്ന 1236 ശൗചാലയങ്ങളില്‍ 1111 എണ്ണവും പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ ലക്ഷ്യമുട്ടിരുന്നതിന്റെ 55 ശതമാനം ശൗചാലയങ്ങളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കിയതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അവലോകന യോഗത്തില്‍ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്ലാ പഞ്ചായത്തുകളിലും കളക്‌ട്രേറ്റിലും സമ്പൂര്‍ണ ശൗചാലയ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രത്യേക കൗണ്ടര്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്ക് കക്കൂസ് സൗകര്യമുണ്ടോ എന്ന വിവരം ശേഖരിക്കാനും ഇല്ലാത്തവര്‍ എല്ലാവരും നിലവിലെ പദ്ധതിയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പിക്കാനും ഇവര്‍ താമസിക്കുന്ന ഏതെങ്കിലും ഭാഗങ്ങള്‍ ദുര്‍ഘടമേഖലയായി തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അധിക തുകയ്‌ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എല്ലാ സഹായവും ചെയ്തുകൊടുക്കാനും പട്ടികജാതി വികസന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ച് എല്ലാ പഞ്ചായത്തുകളും സന്ദര്‍ശിക്കാനും പദ്ധതി പുരോഗതി വിലയിരുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, മൂന്ന് സ്റ്റാന്‍ഡിങ് കമ്മറ്റിയംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി പുരോഗതി ഓരോ പഞ്ചായത്തിലും എത്തി വിലയിരുത്തേണ്ടത്. 17 മുതല്‍ സമിതി സന്ദര്‍ശനം നടത്തണം.

ഭരണിക്കാവ് ബ്ലോക്കിലെ പഞ്ചായത്തുകളില്‍ ശൗചാലയ നിര്‍മ്മാണത്തിന് ലക്ഷ്യമിട്ടിരുന്നതിന്റെ 84 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കി. കഞ്ഞിക്കുഴി ബ്ലോക്കിലുള്ള പഞ്ചായത്തുകളില്‍ ലക്ഷ്യം വച്ച 74 ശതമാനം ശൗചാലയങ്ങളുടെയും പണി പൂര്‍ത്തിയാക്കി. കഞ്ഞിക്കുഴി ബ്ലോക്ക് പദ്ധതിയുടെ പുരോഗതിയില്‍ രണ്ടാം സ്ഥാനത്താണ്. മുതുകുളം(72), ആര്യാട്(70), വെളിയനാട്(63), അമ്പലപ്പുഴ(51) തുടങ്ങി ആറു ബ്ലോക്കുകളില്‍ 50 ശതമാനത്തിലധികം ശൗചാലയങ്ങളുടെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹരിപ്പാട്(48), ചെങ്ങന്നൂര്‍(45), തൈക്കാട്ടുശ്ശേരി(43), മാവേലിക്കര(40), ചമ്പക്കുളം(35), പട്ടണക്കാട്(32) എന്നീ ബ്ലോക്കുകളിലെ ശൗചാലയ നിര്‍മാണ പ്രവര്‍ത്തികളില്‍ 50 ശതമാനത്തില്‍ താഴെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് യോഗം വിലയിരുത്തി. ജില്ലയില്‍ ആകെ 14985 ശൗചാലയങ്ങളാണ് നിര്‍മിക്കാനുള്ളത്. മുഴുവന്‍ പഞ്ചായത്തുകളും കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു.

6,303 ശൗലായങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുവരുകയാണ്. 7945 ശൗചാലയങ്ങളുടെ പണി ഇതുവരെ ജില്ലിയല്‍ പൂര്‍ത്തിയായിട്ടുണ്ട്. 2600 ശൗചാലയങ്ങളാണ് നിലവിലെ കണക്ക് പ്രകാരം ജില്ലയില്‍ ദുര്‍ഘടമായ പ്രദേശത്ത് നിര്‍മ്മിക്കേണ്ടിവരുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.