Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രഹസനം: രോഗികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 11:12 pm IST
in Thiruvananthapuram

പേട്ട: വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രഹസനമാകുന്നു. ആവശ്യത്തിന് ഡോക്ടറോ മരുന്നുകളോ ഇല്ല. കഴിഞ്ഞകാലങ്ങളില്‍ രാത്രി 10 വരെ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറി സ്‌പെഷ്യാലിറ്റി പദവിയിലേക്ക് ഉയര്‍ത്തിയതോടെ സന്ധ്യകഴിഞ്ഞാല്‍ പൂട്ട് വീഴുന്ന സ്ഥിതിയിലാണ്. ആ സമയം അടിയന്തര ചികിത്സതേടി ഇവിടെയെത്തുന്ന രോഗികള്‍ക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്.

മാതൃകാ മത്സ്യഗ്രാമ പദ്ധതിയില്‍ പെടുത്തി 2015 സപ്തബറിലാണ് വലിയതുറയിലെ ഡിസ്‌പെന്‍സറിയെ കേരളത്തിലെ ആദ്യത്തെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയത്. 1.5 കോടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക സജ്ജീകരണങ്ങളോ

സന്ധ്യ കഴിഞ്ഞതും പൂട്ടുവീണ വലിയതുറ തീരദേശ
സ്‌പെഷ്യാലിറ്റി ആശുപത്രി

ടുകൂടിയ സ്‌പെഷ്യാലിറ്റി ആശുപത്രി പൂന്തുറ മുതല്‍ പെരുമാതുറ വരെയുളള തീരവാസികള്‍ക്ക് ഗുണകരമാകുമെന്ന് അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളള മന്ത്രിമാര്‍ ഉദ്ഘാടനവേളയില്‍ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ പിന്നിടും മുമ്പേ ഇവിടെ കൊണ്ടുവന്ന ഡയാലിസിസ് മെഷീന്‍ ശിവകുമാറിന്റെ ഒത്താശയോടെ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌പെഷ്യാലിറ്റിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ വിളംബരം ചെയ്ത ആധുനികസജ്ജീകരണങ്ങളൊന്നും ഈ കാലയളവില്‍ ആശുപത്രിയില്‍ സാധ്യമാക്കിയില്ല. പിണറായി സര്‍ക്കാരാകട്ടെ ആശുപത്രിയെ ഇല്ലാതാക്കാനുളള നീക്കമാണ് നടത്തുന്നത്.

മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയ ആശുപത്രിയില്‍ ഇപ്പോള്‍ രണ്ട് ഷിഫ്റ്റില്‍ മാത്രമാണ് ഡോക്ടറുളളത്. രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് ഒന്നു വരെയും വൈകീട്ട് നാലു മുതല്‍ രാത്രി എട്ടു വരെയും. നാലിന് ഡ്യൂട്ടിക്ക് കയറുന്ന ഡോക്ടര്‍ രാത്രി എട്ടിന് പോകുന്നതോടെ ആശുപത്രി പൂട്ടുകയാണ് ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പ്രധാന ഗേറ്റിനുളളിലാണ് പൂട്ട് വീണിരുന്നത്. ഇപ്പോള്‍ ഗേറ്റിന് പുറത്ത് പൂട്ടുകയാണ് ചെയ്യുന്നത്. ഇതോടെ രാത്രിയില്‍ അപകടത്തിലോ അത്യാസന്ന നിലയിലോ എത്തുന്ന രോഗികള്‍ക്ക് പ്രാഥമികചികിത്സയ്‌ക്ക് പോലും ആശുപത്രിക്കുളളില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല. പകല്‍ സമയങ്ങളില്‍ വേണ്ട ചികിത്സ രോഗികള്‍ക്ക് കിട്ടുന്നില്ലെന്ന ആരോപണവുമുണ്ട്. ആശുപത്രിക്കുളളിലെ കാരുണ്യ മെഡിക്കല്‍ഷോപ്പില്‍ അത്യാവശ്യ മരുന്നുകളില്ലെന്ന പരാതിയുമുണ്ട്. ഇവിടെ ചികിത്സ തേടിയെത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പുമായി പുറത്തുളള മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.