Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗോഡൗണിലെ തീപിടിത്തം; വിരല്‍ചൂണ്ടുന്നത് അഗ്നിശമന സേനയിലെ പോരായ്‌മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:10 pm IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ വൈകിയത് വിരല്‍ചൂണ്ടുന്നത് അഗ്നിശമനസേനയിലെ പോരായ്‌മകളിലേക്ക്. ശരിയായ പരിശീലനവും അച്ചടക്കവും അനുഭവസമ്പത്തുമുള്ള സേനാംഗങ്ങളുടെ അഭാവമാണ് തിരുവനന്തപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ വൈകിയതിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കിഴക്കേകോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള രാജധാനി ബില്‍ഡിംഗ്‌സിലെ സ്വകാര്യവസ്ത്രശാലയുടെ ഗോഡൗണിലാണ് ആഗസ്റ്റ് 28ന് വൈകിട്ട് തീപിടുത്തമുണ്ടായത്. തിരുവനന്തപുരത്തെ വിവിധ അഗ്നിശമനസേനാ യൂണിറ്റുകളിലെ 28 ഫയര്‍എഞ്ചിനുകള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും തീ പടരാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. അവസാനം തിരുവനന്തപുരം വിമാനത്താവളത്തിലെയും വിഎസ്എസ്‌സിയിലെയും ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീ പിടിത്തമുണ്ടായ ഉടന്‍ പ്രദേശത്തുനിന്ന് ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ച്ചൂള ഫയര്‍ യൂണിറ്റില്‍ നിന്ന് ആദ്യ ഫയര്‍എഞ്ചിനുകള്‍ എത്തി. പിന്നീട് ജില്ലയിലെ പല യൂണിറ്റുകളില്‍ നിന്നായി കൂടുതല്‍ ഫയര്‍എഞ്ചിനുകള്‍ എത്തിയെങ്കിലും തീ അണയ്‌ക്കാന്‍ സാധിച്ചില്ല.

അതീവ സുരക്ഷാപ്രാധാന്യമുള്ള ശ്രീപദ്മനാഭസ്വാമിക്ഷേത്രം തൊട്ടടുത്തുള്ളതിനാല്‍ എത്രയും വേഗം തീ കെടുത്തണമെന്ന ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി എ. ഹേമചന്ദ്രന്റെ നിശ്ചയദാര്‍ഢ്യമാണ് കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതെ രക്ഷിച്ചത്. ദുരഭിമാനം മാറ്റിവച്ച് വിമാനത്താവളത്തിലെയും വിഎസ്എസ്‌സിയിലെയും ഫയര്‍ യൂണിറ്റുകളോട് അദ്ദേഹം അടിയന്തരസഹായം തേടി. സാധാരണനിലയ്‌ക്ക് കേന്ദ്രഏജന്‍സികളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ ഇവയുടെ സഹായം ലഭ്യമാകൂ. എന്നാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്താണ് തീ പടര്‍ന്നതെന്ന ഒറ്റക്കാരണത്താല്‍ അധികൃതര്‍ ഉടനടി തീരുമാനമെടുത്ത് ഫയര്‍ യൂണിറ്റുകളെ വിട്ടുകൊടുത്തു. അത്യന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ രണ്ടുയൂണിറ്റുകളും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ചെങ്കല്‍ച്ചൂള ഫയര്‍യൂണിറ്റില്‍ ആകെ ജോലിചെയ്യേണ്ടത് 120 പേരാണ്. എന്നാല്‍ ഇപ്പോള്‍ 60 പേര്‍ മാത്രമേ ഉള്ളൂ. ബാക്കി 60 പേര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മറ്റു തസ്തികകളിലാണ്. പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 10 ലീഡിംഗ് ഫയര്‍മെന്‍മാരെ പരിശീലനത്തിന് അയച്ചിരിക്കുന്നു. അഞ്ചുപേര്‍ സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടേഷനിലാണ്. 11 പേര്‍ നിയമസഭാ സമുച്ചയത്തിലും 11 പേര്‍ കരമന നെടുങ്കാട്ടെ സ്വിമ്മിംഗ് പൂളിലും ഡ്യൂട്ടിയിലാണ്. ഇവരൊക്കെ തങ്ങളുടെ സൗകര്യാര്‍ഥം ഡ്യൂട്ടി നേടിയത് രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ചാണ്. ഇതോടെ ചെങ്കല്‍ച്ചൂള യൂണിറ്റിന്റെ കാര്യക്ഷമത കുറയുകയും ഗുണനിലവാരം ഇല്ലാതാകുകയും ചെയ്തു. ചെങ്കല്‍ച്ചൂള യൂണിറ്റില്‍ മാത്രം ഈ വര്‍ഷം ആഗസ്റ്റ് 31 വരെ സഹായം തേടി വിളിച്ച കോളുകള്‍ 900 ത്തിലധികമാണ്. എന്നാല്‍ അര്‍ഹിക്കുന്ന സഹായം ഉടനടി ലഭ്യമാക്കാന്‍ ഇന്ന് ഈ യൂണിറ്റിന് ശേഷിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.