Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ​ന്താ​ന​ഭാ​ഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 08:01 pm IST
inSamskriti

ഈ വ്രതം കാർത്തികത്തിലെ വെളുത്തപക്ഷനവമി ദിവസം നടത്തപ്പെടുന്നു. കൃതയുഗാരംഭം ഈ ദിവസത്തിലായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ തിഥിയിൽ സ്വർണം, വസ്ത്രം മുതലായവ ദാനം ചെയ്താൽ ബ്രഹ്മഹത്യാപാപത്തിൽ നിന്നുപോലും മോചനം ലഭിക്കുന്നതാണ്.

ഈ ദിവസം ആംവല (നെല്ല്) വൃക്ഷത്തിനു പൂജ നടത്തേണ്ടതാണ്. പൂജാവിധികളിൽ ആദ്യമായി പ്രഭാതത്തിൽ സ്‌നാനം കഴിഞ്ഞ് ശുദ്ധമനസ്സോടെ നെല്ലിവൃക്ഷത്തിന്റെ ചുവട്ടിൽ കിഴക്കോട്ടു നോക്കിനിന്ന് ഷോഡശ (പതിനാറ്) ഉപചാരങ്ങളോടെ പൂജ നടത്തണം. പിന്നീട് തായ്‌ത്തടിയിൽ ക്ഷീരധാര ചെയ്ത്, നാലുവശവും നൂലു നനച്ചു ചുറ്റി കർപ്പൂരദീപംകൊണ്ട് ആരാധന നടത്തണം. ഈ ആരാധന നടത്തിക്കൊണ്ട് അതിന് ഏഴ് പ്രദക്ഷിണം ചെയ്യണം. നെല്ലിവൃക്ഷത്തിനു ചുവട്ടിൽവച്ച് നടത്തുന്ന ബ്രാഹ്മണഭോജനത്തിനും ദാനത്തിനും വലിയ പ്രാധാന്യമുണ്ട്.

ഈ വ്രതത്തിനും ഒരു കഥയുണ്ട്-കാശി നഗരത്തിൽ വലിയ ധർമ്മതൽപ്പരനും ദാനശീലനും എന്നാൽ സന്താനരഹിതനുമായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും സന്താനമില്ലാത്തതിൽ നാൾക്കുനാൾ ദുഃഖിതരും നിരാശാഭരിതരുമായി വന്നു. കുറച്ചുകാലം കഴിഞ്ഞ് കച്ചവടക്കാരന്റെ പത്‌നിയോട് ഒരു വൈശ്യപത്‌നി പറഞ്ഞു: ” നിങ്ങൾ ആരുടെയെങ്കിലും സന്താനത്തെ ഭൈരവന് ബലി കൊടുത്താൽ നിങ്ങളുടെ സന്താനാശ സഫലമാകും.”

ഇക്കാര്യം കച്ചവടക്കാരനും അറിഞ്ഞു. അയാൾ അത് സ്വീകരിച്ചില്ല. എങ്കിലും കൂട്ടുകാരിയുടെ അഭിപ്രായം ഭാര്യ മറന്നില്ല. അതിനുള്ള സന്ദർഭം തിരക്കിക്കൊണ്ടിരുന്നു ആ സ്ത്രീ.

ഒരു ദിവസം ഒരു പെൺകുട്ടിയെ ഭൈരദേവതയുടെ പേരിൽ കിണറ്റിലിട്ട് ബലി കൊടുത്തു. ഈ ബാലഹത്യയുടെ ഫലം വളരെ വിപരീതമായി കലാശിച്ചു. ലാഭത്തിനു പകരം അയാളുടെ മുഖത്തു മുഴുവൻ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ തെളിഞ്ഞുവന്നു. പെൺകുട്ടിയുടെ പ്രേതവും ഉപദ്രവിക്കാൻ തുടങ്ങി.

ഈ ധർമ്മസങ്കടംകൊണ്ട് കച്ചവടക്കാരൻ പത്‌നിയോട് കാരണമാരാഞ്ഞു. അവർ ആദിമുതൽ അവസാനം വരെ കഥകളെല്ലാം പറഞ്ഞുകേൾപ്പിച്ചു. ഇതുകേട്ട് കച്ചവടക്കാരൻ മഹാപാപി, ഘാതകി മുതലായ പേരുവിളിച്ച് പത്‌നിയെ കടുത്ത ഭാഷയിൽ ശകാരിച്ചു. തുടർന്നു പറഞ്ഞു- ഗോവധം, ബ്രഹ്മഹത്യ മുതലായവ നടത്തുന്നവർക്ക് ഈ ലോകത്തിൽ ഒരിടത്തും സമാധാന ജീവിതം ഉണ്ടാവില്ല. അതുകൊണ്ട് നീ ഗംഗാതീരത്തുപോയി സ്‌നാനവും ഈശ്വരപൂജയും നടത്തുക. എന്നാൽ നിനക്ക് ഈ ദുഃഖത്തിൽ നിന്നു മോചനം ലഭിക്കും.

അവർ അങ്ങനെ ചെയ്തു. ഗംഗാതീരത്തു താമസിച്ചു തുടങ്ങി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോഴേയ്‌ക്കും ഗംഗാമാതാവ് ഒരു വൃദ്ധസ്ത്രീയുടെ രൂപംപൂണ്ടു വന്നുപറഞ്ഞു-ഹേ സങ്കടക്കാരീ, നീ മഥുരാനഗരിയിൽ പോവുക. അവിടെ കാർത്തിക നവമി വ്രതമനുഷ്ഠിക്കുക. തുടർന്ന നെല്ലി വൃക്ഷത്തിന് പൂജയും പ്രദക്ഷിണവും നടത്തുക. ഇത്രയും ചെയ്താൽ നിന്റെ സകല പാപവും ശമിക്കും. വീട്ടിലെത്തി ഭർത്താവിനോട് വൃദ്ധ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. അനുമതി വാങ്ങി. മഥുരയിൽ പോയി അവർ വിധിപ്രകാരം വ്രതവും പൂജയും നടത്തി. ഇത്രയുമായപ്പോൾ ഭഗവത്കൃപയുണ്ടായി. ശരീരസൗഖ്യം ലഭിച്ചു. കാലംകൊണ്ട് സന്താനലാഭവും സിദ്ധിച്ചു. ജീവിതാന്ത്യത്തിൽ ഗോലോകപ്രാപ്തിയും അവർക്കുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

Kerala

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.