Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തേടി വിചാരസത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 11:07 pm IST
in Thiruvananthapuram

തിരുവനന്തപുരം: ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം തമസ്‌ക്കരിച്ച നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തേടിയുള്ള  ഭാരതീയ വിചാരേകന്ദ്രത്തിന്റെ വിചാരസത്രത്തിന് പ്രൗഢഗംഭീര തുടക്കം. കേരളമോഡല്‍ എന്ന്  കൊട്ടിഘോഷിച്ച് ചിലരുടെ ഇഷ്ടത്തി

ഭാരതീയ വിചാരേകന്ദ്രത്തില്‍ നടന്ന വിചാര കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നടന്ന വിചാര സത്രത്തില്‍ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

നനുസരിച്ച് എഴുതപ്പെട്ട സാംസ്‌ക്കാരിക ചരിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുത വിചാരകേന്ദ്രം ഇതിനുമുമ്പ് പുറത്ത്‌കൊണ്ടുവന്നിരുന്നു. കേരളമോഡല്‍ എന്നത് ഇല്ലായെന്ന വസ്തുത ചൂണ്ടിക്കാട്ടിയത് പ്രബുദ്ധകേരളം അന്ന് ചര്‍ച്ചചെയ്തിരുന്നു.

കേരളത്തിലെ സാംസ്‌ക്കാരിക പൈതൃകത്തെ കമ്മ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തില്‍ ദേശവിരുദ്ധ കാഴചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് കേരള നവോത്ഥാന പ്രസ്ഥാനത്തെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാക്കി. ഇത്തരത്തില്‍ കേരളത്തിലെ നിലവിലെ സാമൂഹിക കലാവസ്ഥയെ ബന്ധപ്പെടുത്തിയാണ്  നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തേടി ഇന്നലെ വിചാരകേന്ദ്രത്തില്‍ ആരംഭിച്ച വിചാരസത്രത്തിലെ പ്രബന്ധങ്ങളും ചര്‍ച്ചകളും. നടന്നത്

പ്രബുദ്ധ സദസ്സിനു മുന്നില്‍  വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ സത്രത്തിനു തിരിതെളിച്ചപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബംഗം അശ്വതിതിരുനാല്‍ ഗൗരി ലക്ഷമീഭായി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ചരിത്ര സത്യം ചൂണ്ടിക്കാട്ടി. ശങ്കരാചാര്യരെ മനപൂര്‍വ്വം തമസ്‌ക്കരിക്കുന്നതും,  ക്ഷേത്രപ്രവേശന വിളംബരം  പോലുള്ളയവയുടെ മുഖ്യശില്പികളെ ബോധപൂര്‍വ്വം മറന്നതാരെന്ന് കണ്ടെത്തണമെന്നും അശ്വതിതിരുനാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രസര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ ജി. ഗോപകുമാറും അശ്വതിതിരുനാളിന്റെ അഭിപ്രായത്തെ സാധൂകരിച്ചു.

തിരുവിതാംകൂറില്‍ പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് പിന്‍ബലമേകി നാട്ടുരാജ്യമായ കാശ്മീരിലും ഇതേ പ്രഖ്യാപനം നടത്തി. സാമൂഹികപരമായ ഒരുപാട് വിപ്ലവങ്ങള്‍ നടന്ന നാടാണ് നമ്മുടേത്. ഇതേ തുടര്‍ന്നാണ് ചിത്തിര തിരുനാള്‍ മഹാരാജാവിനോട് തന്റെ പേരിലുള്ള മഹാത്മ എന്ന വാക്ക് രാജാവിന്റെ പേരിനോട് ചേര്‍ക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടത്.   തമിഴ് നാട്ടില്‍ ഇന്നും ക്ഷേത്രങ്ങളില്‍ അയിത്തം നിലനില്‍ക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ അയിത്തം മാറ്റാന്‍ ക്ഷേത്രപ്രവേശനം വിളംബരം നടന്നു. കേരളം വികസിക്കാത്തതിന് കാരണം മലയാളത്തെ മറന്ന്‌കൊണ്ടുള്ള പോക്കാണ്. വിദേശത്ത് വച്ച് രണ്ടു മലയാളികള്‍ തമ്മില്‍ കണ്ടാല്‍ മലയാളം സംസാരിക്കില്ല. കുളച്ചല്‍ തുറമുഖനിര്‍മ്മാണത്തിന്  മേല്‍ക്കോയ്‌മ ഉണ്ടാകാന്‍ കാരണം മലയാളിക്ക് ഐക്യമില്ലാത്തതാണെന്നും ഗോപകുമാര്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ ചിത്രത്തെക്കുറിച്ച് ഇരുപതില്‍ അധികം പ്രബന്ധങ്ങള്‍ സത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

സത്രം ഇന്ന് സമാപിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസിന്റെ അദ്ധക്ഷതയില്‍ ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സത്രത്തെക്കുറിച്ച് അവലോകനം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.