Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫു​ട്‌​ബോ​ൾ​ സ്വ​ർ​ണ്ണം​ ബ്ര​സീ​ലി​ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 12:53 am IST
in Sports

റിയോ ഡി ജനീറോ: കാത്തിരിപ്പിനൊടുവിൽ കാനറികൾ ഏറെ പ്രതീക്ഷിച്ച സ്വർണ്ണം കയ്യിലെത്തി. പതിനായിരങ്ങളെ സാക്ഷിയാക്കി മാരക്കാനയിൽ ഇന്നലെ നടന്ന പുരുഷ ഫുട്‌ബോൾ ഫൈനലിൽ ജർമ്മനിയെ പരാജയപ്പെടുത്തിയായിരുന്നു നെയ്‌മറും കൂട്ടരും ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് സ്വർണ്ണം കഴുത്തിലണിഞ്ഞത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4നായിരുന്നു ബ്രസീൽ വിജയിച്ചുകയറിയത്. നാലാം തവണ ഫൈനലിൽ കളിച്ചാണ് ബ്രസീൽ പൊന്നണിഞ്ഞത്. മുൻപ് മൂന്ന് തവണയും ഫൈനലിൽ അവർ തോറ്റു.

1984-ൽ ഫ്രാൻസിനോടും 1988-ൽ സോവിയറ്റ് യൂണിയനനോടും 2012ലെ കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ മെക്‌സിക്കോയോടുമായിരുന്നു കാനറികളുടെ ഫൈനൽ പരാജയം. 1996, 2008 ഒളിമ്പിക്‌സുകളിൽ വെങ്കലവും നേടി.

നിശ്ചിത സമയത്തും അധികമസയത്തും ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നെയ്‌മറെടുത്ത അവസാന കിക്ക് ജർമ്മൻ വലയിൽ കയറിയതോടെ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ കാനറികൾ തങ്ങളുടെ ആദ്യ സ്വർണ്ണവുംേനടി. സ്വന്തം നാട്ടിൽ നടന്ന 2014 ലോകകപ്പ് സെമിഫൈനലിൽ ജർമനിയോടേറ്റ 7-1ന്റെ ഞെട്ടിക്കുന്ന തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ബ്രസീലിന്റെ വിജയം.

ഷൂട്ടൗട്ടിൽ ജർമ്മനിക്കായി കിക്കെടുത്തവരിൽ മത്ത്യായസ് ജിന്റർ, സെർജി ഗ്‌നാബ്രി, ജൂലിയൻ ബ്രാൻഡ്റ്റ്, നിക്ക്‌ലസ് സ്യുലെ എന്നിവർ അവസാന കിക്കെടുത്ത നിൽസ് പീറ്റേഴ്‌സണ് ലക്ഷ്യം പിഴച്ചു. പീറ്റേഴ്‌സന്റെ ഷോട്ട് ബ്രസീൽ ഗോളി വിവെർട്ടൻ തട്ടിയകറ്റുകയായിരുന്നു. ബ്രസീലിനായി റെനാറ്റോ അഗസ്റ്റൂസോ, മാർക്വീഞ്ഞോസ്, റാഫീറ്റോ, ലുവാൻ, നെയ്‌മർ എന്നിവർ ലക്ഷ്യം കണ്ടതോടെ സ്വർണ്ണം കാനറികൾക്ക്.

കളിയുടെ തുടക്കം മുതൽ ബ്രസീലിന്റെ മുന്നേറ്റമായിരുന്നു മൈതാനത്ത് കണ്ടത്. നിരവധി അവസരങ്ങൾ തുറന്നെടുത്ത ശേഷം കളിയുടെ 27-ാം മിനിറ്റിൽ ആദ്യ ഗോൾ. ബോക്‌സിന് പുറത്തുനിന്ന് നെയ്‌മറെടുത്ത മനോഹരമായൊരു ഫ്രീ കിക്ക് ജർമനിയുടെ വലയിൽ കയറി. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ജർമനി ക്യാപ്റ്റൻ മാക്‌സിമില്ല്യൻ മേയറിലൂടെ 59-ാം മിനിറ്റിൽഗോൾ മടക്കി.

പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ ബ്രസീൽ നിരന്തരം ബോക്‌സിൽ പന്തെത്തിച്ചെങ്കിലും കരുത്തുറ്റ പ്രതിരോധം തീർത്ത് ജർമ്മനി അവയെല്ലാം വിഫലമാക്കി. ഇതോടെ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചു.

തുടർന്ന് മത്സരം അധികസമയത്തേക്ക്. പിന്നീടും ഇരുടീമുകളും വാശിയോടെ കളിച്ചെങ്കിലും വിജയഗോൾ മാത്രം വിട്ടുനിന്നു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.