Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹിന്ദുഐക്യവേദി മാര്‍ച്ച് തടയാന്‍ വന്‍സന്നാഹം: പോപ്പുലര്‍ ഫ്രണ്ടിനോട് പ്രീണനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: മതംമാറ്റം നിയമം മൂലം നിരോധിക്കുക, അനധികൃത ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സലഫി സെന്ററിലേക്ക് നടത്തിയ പ്രകടനം തടയാന്‍ പോലീസ് വന്‍സന്നാഹമാണ് ഒരുക്കിയിരുന്നത്. രാവിലെ ഒമ്പതു മുതല്‍ക്ക് എംജി റോഡും സെക്രട്ടേറിയറ്റും പരിസര പ്രദേശങ്ങളും വന്‍ പോലീസ് വലയത്തിന് കീഴിലായി. പ്രതീകാത്മക സമരമാണ് നടത്തുകയെന്ന ഹിന്ദുഐക്യവേദിയുടെ ഉറപ്പ് പോലീസ് പരിഗണിച്ചില്ല. എന്നാല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സലഫി സെന്ററിന് മുന്നില്‍ തടിച്ചുകൂടിയ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷയൊരുക്കാനും പോലീസ് മടികാണിച്ചില്ല.

സ്റ്റാച്യൂവിലെ കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഓഫീസിനു മുന്നില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയാണ് പോലീസ് ഹിന്ദുഐക്യവേദിയുടെ പ്രകടനം തടഞ്ഞത്. നൂറുകണക്കിന് സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുക്കുന്ന പ്രകടനം എങ്ങനെ പ്രകോപനം സൃഷ്ടിക്കുമെന്ന ചോദ്യത്തിന് പോലീസിന്റെ പക്കല്‍ ഉത്തരമില്ല. അക്രമം നടത്താനല്ല ഭീകരവാദികളുടെ ഇരയായവര്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പുവരുത്താനും ഭാവി സുരക്ഷിതമാക്കുവാനുമാണ് ഹിന്ദുഐക്യവേദി പരിശ്രമിക്കുന്നതെന്ന നേതാക്കളുടെ വാക്കും പോലീസ് വിശ്വസിച്ചില്ല. കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എംജി റോഡിലെ ഗതാഗതം പൂര്‍ണമായും വിലക്കിയ പോലീസ് നടപടി നഗരത്തില്‍ വലിയ ഗതാഗത കുരുക്കിന് കാരണമായി. സെക്രട്ടേറിയറ്റിലേക്കുള്ള പ്രധാനപാതകളെല്ലാം അടച്ചിരുന്നു.

കൂടാതെ അതിരാവിലെ മുതല്‍ നഗരത്തിലെ റോഡുകളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ഇതോടെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തിയവര്‍ക്ക് സമയത്തിന് സ്ഥലത്തെത്താന്‍ സാധിച്ചില്ല. ഹിന്ദുഐക്യവേദിയുടെ കൊടിയും ബാനറുകളും കെട്ടിയിരുന്ന വാഹനങ്ങളെ പോലും നഗരത്തിലേക്ക് പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചില്ല. ഇതോടെ നഗരത്തിന് പുറത്ത് ഇറങ്ങേണ്ടി വന്ന പ്രവര്‍ത്തകര്‍ ഏറെ ദൂരം നടന്നാണ് പ്രകടന സ്ഥലത്തേക്ക് എത്തിയത്. ഉദ്ഘാടനം പ്രസംഗം അവസാനിക്കുമ്പോഴും നിരവധി പ്രവര്‍ത്തകര്‍ കാല്‍നടയായി എത്തിക്കൊണ്ടിരുന്നു.

എന്നാല്‍ പോലീസിന്റെ സന്നാഹങ്ങള്‍ ഊറ്റുകുഴിയിലെ പ്രസ് ക്ലബ്ബിന് സമീപമുള്ള സലഫി സെന്ററിന്റെ കാര്യത്തില്‍ മാത്രം ഉദാസീനമായി. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിച്ച് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ അങ്ങോട്ടു കടന്നു കയറാതിരിക്കാനുള്ള സുരക്ഷയാണ് പോലീസ് സലഫി സെന്ററിനു മുന്നില്‍ ഒരുക്കിയത്. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളും തക്ബീര്‍ വിളികളുമായാണ് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ അവിടെ തമ്പടിച്ചിരുന്നത്. രാജ്യത്തെ ഭരണഘടനയ്‌ക്കും നിലവിലെ നിയമവ്യവസ്ഥയ്‌ക്കും അല്‍പ്പം പോലും വില കല്‍പ്പിക്കാത്ത പ്രകോപനങ്ങളാണ് അവിടെ ഉയര്‍ന്നത്. എല്ലാം കണ്ടും കേട്ടും പ്രതികരിക്കാതെ പോലീസുദ്യോഗസ്ഥര്‍ അതിന് സംരക്ഷണം ഒരുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.