Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കേ​മി​യാ​ണീ​ കാ​ന്താ​രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 05:41 pm IST
inLifestyle

എരിവൂറും മുളക്. അത് കാന്താരി കൂടി ആയാലോ. ഏത് കഠിനഹൃദയനേയും കരയിക്കും. ഇത് കാന്താരിമുളകിന്റെ കഥയാണ്. കാന്താരിയുടെ സ്വയംപര്യാപ്ത ഗ്രാമമാണ് കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയായ ആര്യങ്കാവ്. ഇവിടെ വിളയുന്ന കാന്താരിയുടെ എരിവും മണവും ആരെയും ആകർഷിക്കും.

സമീപപ്രദേശങ്ങളിലെ കടകളും മാർക്കറ്റുകളും കാന്താരി കീഴടക്കിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തി നമ്മുടെ കമ്പോളത്തിൽ കാന്താരി കടന്നുകയറുമെന്ന പേടിയും വേണ്ട. കാരണം സമീപസംസ്ഥാനമായ തമിഴ്‌നാട്ടിൽ വേണ്ടത്ര കാന്താരി ഉത്പാദിപ്പിക്കുന്നില്ല.

മുളക് വർഗത്തിലെ ഏറ്റവും എരിയൻ കാന്താരിക്ക് പ്രത്യേകമായി കൃഷിസ്ഥലം ആവശ്യമില്ല എന്നതും ഉത്പാദന ചെലവ് ഇല്ലെന്നതും കൃഷിയിടങ്ങളിലും പാടത്തും പറമ്പിലും ചെടിച്ചട്ടിയിലും മട്ടുപ്പാവിലുംവരെ കാന്താരി വിളയാൻ കാരണമായി.

റബ്ബറിന്റെയും തെങ്ങിന്റെയും മറ്റ് കാർഷിക ഉത്പനങ്ങളുടെയും ഇടവിളയായി ഇതിനെ നട്ടുവളർത്താമെന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇവിടുത്തുകാർ. സമൃദ്ധമായ തോതിലാണ് ഇവിടെ കാന്താരി വിളയുന്നത്. കുടുംബശ്രീകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അച്ചാർ ബിസിനസിലും മറ്റും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് കാന്താരി.

നാരങ്ങ, പാവയ്‌ക്ക, മാങ്ങ അച്ചാറുകൾക്ക് കാന്താരിയാണ് അഭികാമ്യമെന്നും അയൽക്കൂട്ടം പ്രവർത്തകയായ മിനി അശോക് പറയുന്നു. പുരയിടങ്ങളിലും മറ്റു കാർഷികവിളകൾക്കും പ്രാണിശല്യം ഏൽക്കാതിരിക്കാൻ പണ്ടുള്ളവർ കാന്താരി നട്ടുപിടിപ്പിക്കുമായിരുന്നു. കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം വിളകൾ തിന്നുനശിപ്പിക്കാൻ കീടങ്ങളും പ്രാണികളും എത്തില്ലെന്നതാണ് കാരണം. എന്നാൽ റബ്ബറും മറ്റു നാണ്യവിളകളും സമൃദ്ധമായതോടെ കാണാതിരുന്ന കാന്താരി ഇന്ന് കൃഷിയിടങ്ങളിൽ വ്യാപകമായി.

നഗരജീവിതങ്ങളിൽ ഇന്നും കാന്താരിക്ക് അധികം കടന്നുകയറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ കാന്താരിക്ക് പ്രിയം കൂടിവരികയാണ്. തീൻമേശയിൽ കറികൾ ഇല്ലെങ്കിൽ തേങ്ങയും ഉള്ളിയും കാന്താരിയുമുണ്ടെങ്കിൽ കറിയുണ്ടാക്കാൻ വീട്ടമ്മമാർക്ക് നിഷ്പ്രയാസം സാധിക്കും. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിലും പഴയ കഞ്ഞിയും കപ്പയുമൊക്കെ ഉപയോഗിക്കുന്നവർ കാന്താരിയെ ആരാധനയോടെയാണ് കാണുന്നത്.

വിശപ്പ് വർദ്ധിപ്പിക്കുവാനും കൊഴുപ്പ് കുറയ്‌ക്കുവാനും കൊളസ്‌ട്രോൾ നിയന്ത്രണത്തിനും കാന്താരി ഉപയോഗിക്കുന്നു. വാതം, വായുദോഷം, പൊണ്ണത്തടി, പല്ലുവേദന എന്നിവയ്‌ക്കും കാന്താരി ഉത്തമമാണ്. കിഴക്കൻമേഖലയിൽ വെള്ളകാന്തിരി, പച്ചകാന്തരി, നീലക്കാന്തരി, ഉണ്ടക്കാന്താരി എന്നിവയാണ് ഇനങ്ങൾ. പച്ചക്കാന്താരിയ്‌ക്കാണ് എരിവ് ഏറെ. കാന്താരിക്ക് കിലോയ്‌ക്ക് മുന്നൂറു മുതൽ നാന്നൂറ് വരെയാണ് വില.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.