Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നരിമടയിലെ സിംഹഗര്‍ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 12:43 pm IST
in Vicharam

രൂപംകൊണ്ടതുമുതല്‍തന്നെ പാക്കിസ്ഥാന്‍ ഭാരതത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുകയാണ്. നൂറുകണക്കിന് സുരക്ഷാഭടന്മാരും ആയിരക്കണക്കിന് നിരപരാധികളും ഇതിനകം കൊല്ലപ്പെട്ടു. ജമ്മുകശ്മീരിന്റെ പേരിലാണ് പാകിസ്ഥാന്‍ എന്നും ഭാരതത്തെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ കൈയടക്കിവച്ച കാശ്മീര്‍ ഭാഗം അവര്‍ ഭീകരരെ സൃഷ്ടിക്കുന്നതിനായാണ് ഉപയോഗപ്പെടുത്തുന്നത്.

പാക്കിസ്ഥാന്‍ തീറ്റിപോറ്റി വളര്‍ത്തി ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ കടുത്ത സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ആദ്ധ്യായമായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്കുവേണ്ടി ആ രാജ്യം നടത്തിയ കണ്ണീര്‍വാര്‍ക്കല്‍. ബുര്‍ഹാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപം കശ്മീരില്‍ നടക്കുകയുണ്ടായി. സുരക്ഷാ സേനയുമായി ഭീകരര്‍ ഏറ്റുമുട്ടി. നാല്‍പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ബുര്‍ഹാന്‍ വധിക്കപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞമാസം 19 ന് കരിദിനം ആചരിക്കാന്‍ പോലും പാക്കിസ്ഥാന്‍ തയ്യാറായി. ഇതിന്റെയെല്ലാം കരിനിഴല്‍ നീങ്ങുംമുമ്പാണ് സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം ഇസ്ലാമാബാദില്‍ ചേര്‍ന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യവേ ജമ്മുകശ്മീര്‍ വിഷയവും എടുത്തിട്ടു.

കശ്മീര്‍ പ്രശ്‌നം ഭാരതത്തിന്റെ ആഭ്യന്തരകാര്യമല്ലെന്നുവരെ നവാസ് ഷെരീഫ് പയാന്‍ മടിച്ചില്ല. കുറുനരിയുടെ കൗശലത്തോടെ പാകിസ്ഥാന്‍ പെരുമാറുമ്പോള്‍ യോഗത്തില്‍ ഭാരത ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം സിംഹഗര്‍ജനം തന്നെയായി.

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതിനെ രാജ്‌നാഥ് ചോദ്യം ചെയ്തു. അയാളെയെന്നല്ല ഒരു ഭീകരനെയും മഹത്വവല്‍ക്കരിക്കരുത്, സ്തുതിക്കരുത്.

ഭീകരരെ നല്ലവരെന്നും ചീത്തയാള്‍ക്കാരെന്നും വേര്‍തിരിക്കേണ്ടതുമില്ല. ഭീകരത ഭീകരത തന്നെയാണ്- രാജ്‌നാഥ് തുറന്നടിച്ചു. ഭീകരര്‍ക്ക് എതിരെ മാത്രമല്ല, ഭീകരസംഘടനകള്‍ക്കും, അവരെ പിന്തുണയ്‌ക്കുന്ന വ്യക്തികള്‍ക്കും, രാജ്യങ്ങള്‍ക്കും എതിരെ ശക്തമായ നടപടിയാണ് വേണ്ടത്. ഭീകരര്‍ക്ക് സുഖതാവളമൊരുക്കുന്ന, അവരെ സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന രാജ്‌നാഥിന്റെ വാക്കുകള്‍ക്ക് ഘടകരാജ്യങ്ങളെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. കശ്മീരില്‍ വാനി കൊല്ലപ്പെട്ടതിന്റെ മറവില്‍ പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദികളും ഭീകരരും അവരെ അനുകൂലിക്കുന്ന നാട്ടുകാരും ചേര്‍ന്ന് വലിയ കലാപമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്നത് ലോകമാകെ അറിഞ്ഞതാണ്.

അതെല്ലാം മറന്നുകൊണ്ട് പാകിസ്ഥാന്‍ ഭീകരവിരുദ്ധനിലപാടിനെതിരെ സംസാരിക്കുന്നതിലെ വൈരുദ്ധ്യമാണ് രാജ്‌നാഥ് ചൂണ്ടിക്കാട്ടിയത്. പാക്കിസ്ഥാനില്‍ചെന്ന് സ്വന്തം നാട്ടിനെതിരെ പരാതി പറഞ്ഞ വിദേശകാര്യമന്ത്രി നമുക്കുണ്ടായിരുന്നു. ഭാരത റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ പാര്‍ലമെന്റ് അംഗവും നമുക്കുണ്ടായിരുന്നു. അക്കാലമെല്ലാം തീര്‍ന്നുപോയെന്ന് താക്കീത് ചെയ്യുന്നതായി രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.