Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുറംസേവനത്തിന് ലക്ഷങ്ങള്‍; ആര്‍പിഎല്‍ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 11:41 am IST
in Kollam

ബി. പ്രമോദ്കുമാര്‍

പുനലൂര്‍: ‘മാനേജ്‌മെന്റിനോടും ചെയര്‍മാനോടും ഒരു അപേക്ഷ. സേവനം നല്ലതാണ് പക്ഷേ ഞങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതം കണ്ടില്ലെന്ന് നടിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്തിന് വേണ്ടിയാണ്…’ ചോദ്യം ഉയര്‍ത്തുന്നത് പുനലൂര്‍ ആര്‍പിഎല്ലിലെ ഒരു പറ്റം തൊഴിലാളികള്‍.

ആര്‍പിഎല്‍ താലൂക്ക് ആശുപത്രിയില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച് നല്‍കുമ്പോഴും ദുരിതക്കയത്തിലുള്ള തൊഴിലാളികളെകൂടി ഓര്‍ക്കണം. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ ദുരിതപൂര്‍ണ ജീവിതം നയിക്കുന്നത്. കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്നും ഓരോവര്‍ഷവും നിരവധി സേവനമേഖലകളില്‍ തുക ചെലവഴിക്കുന്നുണ്ട്. ഇത്തരത്തില്‍ പബ്ലിസിറ്റിക്കായി കമ്പനി ലക്ഷങ്ങള്‍ ചെലവിടുമ്പോള്‍ കുളത്തുപ്പൂഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നയിക്കുന്നതാകട്ടെ ദുരിത പൂര്‍ണജീവിതവും. എഴുന്നൂറ് കുടുംബങ്ങളില്‍ നിന്നും ആയിരത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ കഴിയുന്ന ഇവര്‍ക്ക് യാതൊരു അടിസ്ഥാനസൗകര്യവും ഒരുക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചിട്ടില്ല. 1980 ലാണ് കമ്പനി സ്ഥാപിക്കുന്നത്. അന്ന് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കമ്പനി അധികൃതരും പറയുന്നത്. ശ്രീലങ്കയില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് റീഹാബലിറ്റേഷന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

1969ല്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രീയും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിമാവോ ബണ്ഡാരോ നായകുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണ് കുടിയൊഴിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ആകുന്നത്. ഇതിനായി അന്ന് 90 വര്‍ഷത്തേക്ക് വനഭൂമി പാട്ടത്തിനെടുത്തു. 700 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസം ഒരുക്കിയത്. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇന്ന് കുടുംബങ്ങളുടെ എണ്ണം കൂടി. ഒപ്പം ഇവരുടെ ആശ്രിതരുടെ എണ്ണവും. ഇവര്‍ക്ക് എല്ലാം തൊഴില്‍ നല്‍കാനോ ഉള്ളവര്‍ക്ക് ജീവിതസൗകര്യം ഒരുക്കുവാനോ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല. കുളത്തുപ്പൂഴയിലെ ഐസി കോളനി, ചന്ദനക്കാവ്, കൂവക്കാട്, തേക്കുമല, ഡാംസൈറ്റ്, വള്ളംതെറ്റി, ആയിരനല്ലൂര്‍ ഭാഗങ്ങളിലായി ആയിരകണക്കിന് ലയങ്ങളിലാണ് ഇവര്‍ ദുരിതപൂര്‍ണമായ ജീവിതം തള്ളിനീക്കുന്നത്. ലയങ്ങളുടെ പുനരുദ്ധാരണത്തിനോ, അടിസ്ഥാന സൗകര്യ വികസനത്തിനോ ഒന്നും ചെയ്തിട്ടില്ല. കമ്പനിയുടെ വക 2070 ഹെക്ടര്‍ പ്രദേശത്തെ റബ്ബര്‍ കൃഷിയും പരിപാലനവും ഇവര്‍ നടത്തി റബ്ബറിന്റെ വിലയിടുവിലും കമ്പനിയെ ലാഭത്തിലേക്ക് നയിക്കുമ്പോള്‍ ഇവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണക്കേട് മറയ്‌ക്കാൻ മമതയ്‌ക്ക് ഇനി എപ്പോഴും ബുർഖ ധരിക്കാം

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

പുതിയ വാര്‍ത്തകള്‍

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.