Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മല്ലപ്പള്ളിയില്‍ ആവശ്യത്തിന്ബസുകളില്ല കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 07:37 pm IST
in Pathanamthitta

മല്ലപ്പള്ളി: ദിനം പ്രതി നിരവധി ആളുകള്‍ ആശ്രയിക്കുന്ന മല്ലപ്പള്ളി കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ ആവശ്യാനുസരണം ബസുകളില്ലാത്തത് സര്‍വീസുകളെ ബാധിക്കുന്നു. ആകെയുള്ള 38 ഷെഡ്യൂളുകള്‍ക്കായി 37 ബസുകള്‍ മാത്രമാണ് ഇവിടെയുള്ളത്. ബസുകളുടെ അപര്യാപ്തതമൂലം 32 ഷെഡ്യൂളുകള്‍ മാത്രമാണ് രണ്ടുമാസത്തിലേറെയായി സര്‍വീസ് നടത്താന്‍ കഴിയുന്നതെന്ന് അധികാരികള്‍ പറയുന്നു.

ഇക്കാരണത്താല്‍ വിവിധ ഇടങ്ങളിലേക്ക് പോകുന്ന നിരവിധിയാത്രക്കാരാണ് വലയുന്നത്.ഐഎച്ആര്‍ഡി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും ഇക്കാരണത്താത്താല്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു.താളം തെറ്റിയ മല്ലപ്പള്ളി കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎല്‍ എ,എംപി തുടങ്ങിയ ജനപ്രതിനിധികളുടെ മുന്നില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായി

ല്ലന്ന് നാട്ടുകാര്‍ പറയുന്നു.

റാന്നി–ചങ്ങനാശേരി ബസുകളും തിരുവല്ല, ചുങ്കപ്പാറ എന്നിവിടങ്ങളിലേക്കുമുള്ള ബസുകളുമാണ് മിക്കപ്പോഴും മുടങ്ങുന്നത്.കാലപ്പഴക്കം ചെന്ന ബസുകള്‍ അടുത്തിടെ പൊളിക്കുന്നതിനായി ഇവിടെനിന്നു കൊണ്ടുപോയിരുന്നു. എന്നാല്‍, ഇതിനു പകരമായി സര്‍വീസുകള്‍ക്കാവശ്യമായ ബസുകള്‍ ലഭിക്കാത്തതാണ് ഡിപ്പോയെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ചട്ടമനുസരിച്ച് 10 ബസുകള്‍ക്ക് ഒരെണ്ണം റിസര്‍വ് ബസായി വേണമെന്നിരിക്കെ അതും ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഷെഡ്യൂളുകളില്‍പ്പെട്ട ബസുകളില്‍ ഏതെങ്കിലുമൊന്ന് തകരാറിലായാല്‍ പകരം സര്‍വീസ് നടത്തുന്നതിന് ബസില്ലാത്ത അവസ്ഥയാണ്. ബസുകളുടെ കാലപ്പഴക്കംമൂലം മിക്കപ്പോഴും ഒന്നിലധികം ബസുകള്‍ തകരാറിലാകുന്നതു സ്ഥിരം സംഭവവുമാണ്.ദിവസങ്ങള്‍ക്ക് മുന്‍പ് ഡിപ്പോയിലെ രണ്ടു ബസുകള്‍ കല്ലൂപ്പാറ പുതുശേരിക്കു സമീപം കൂട്ടിയിടിച്ച് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങിയിട്ടുമുണ്ട്.

സമീപകാലത്ത് തുടങ്ങിയ റാന്നി–ചങ്ങനാശേരി സര്‍വീസ് നിലയ്‌ക്കുന്നത് സ്വകാര്യബസുകളുടെ കുത്തകയായ റൂട്ടില്‍ ഇത്തരക്കാരെ സഹായിക്കാനുള്ള നീക്കമായാണ് കെഎസ്ആര്‍ടിസി അധികാരികള്‍ നടത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ബസുകളുടെ തകരാര്‍ പലപ്പോഴും ഗ്രാമീണമേഖലയിലുള്ളവരെയാണ് ദുരിതത്തിലാക്കുന്നത്. കെഎസ്ആര്‍ടിസിക്കു നല്ല വരുമാനം നേടിക്കൊടുക്കുന്ന സര്‍വീസുകളാണ് ബസുകളുടെ കുറവുമൂലം നഷ്ടം നേരിടുന്നത്. കൂടുതല്‍ ബസുകള്‍ ഡിപ്പോയ്‌ക്ക് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാല്‍ മല്ലപ്പള്ളി ഡിപ്പോയെ തഴയുന്ന സര്‍ക്കാര്‍ നടപടികള്‍ സ്വകാര്യ ബസുകളെ സഹായിക്കാ നാണെന്നാണ് പ്രധാന ആക്ഷേപം.ഗ്രാമീണ മേഖലകളിലടക്കം നിരവധി സ്വകാര്യ ബസുകളാണ് പ്രദേശത്ത് സര്‍വ്വീസ് നടത്തുന്നത്.ഇവരുടെ മത്സര പാച്ചിലും

മേഖലയില്‍ രൂക്ഷമായിരിക്കു

കയാണെന്നാണ് യാത്രക്കാരുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും
Kerala

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പുതിയ വാര്‍ത്തകള്‍

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.