Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക​ലി​യ​ന്​ കൊ​ടു​ക്ക​ൽ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 07:14 pm IST
in Samskriti

ആചാര സമൃദ്ധമാണ് നമ്മുടെ കർക്കിടകം. വിവിധ അനുഭവങ്ങൾ നമുക്കിടയിൽ കാണും അതുപോലൊരു ചടങ്ങിനെകുറിച്ച്….

കർക്കിടക സംക്രാന്തിയിൽ ഗൃഹവും പരിസരവും വൃത്തിയാക്കി വച്ച് അറയിൽ പറ നിറയ്‌ക്കുന്നു. കർക്കടകം ഒന്നാം തീയതി സൂര്യോദയത്തിന് മുൻപ് എഴുന്നേറ്റ് കുളിച്ച് അലക്കിയതുടുത്ത് ദശപുഷ്പം ചൂടി അറയിൽ ഭദ്രദീപം കൊളുത്തി നിവേദ്യം നടത്തുന്നു. ഞാൻ ജനിച്ചുവളർന്ന കോഴിക്കോട് പ്രദേശത്ത് നിലവിലുള്ള ഒരു ഭക്തിരസപ്രദമായ ചടങ്ങാണിത്.

മുക്കിടി

നിവേദ്യത്തിലെ ഒരു പ്രധാന ഇനമാണിത്. കുടകപ്പാല സമൂലം അരച്ച് മോരിൽ കലക്കി ഉണ്ടാക്കുന്നതാണിത്. മൺചട്ടിയിലാണ് ഇത് പകർന്നുവയ്‌ക്കുക. കുടകപ്പാലയുടെ തന്നെ ഇലകുത്തിയാണ് ഇത് കോരിക്കുടിക്കുന്നത്. നിവേദ്യവും ഗണപതിഹോമവും കഴിഞ്ഞാൽ മുക്കിടി സേവയായി.

അന്ന് ഇതിലെ എല്ലാ ചടങ്ങുകളിലും ഉത്സഹാപൂർവം പങ്കെടുത്തിരുന്നെങ്കിലും മുക്കിടി കഴിക്കാറില്ല. അമ്മ കാണാതെ ഈ ഔഷധം തുപ്പിക്കളയുകയാണ് പതിവ്.

അതിന്റെ അസഹനീയമായ കയ്‌പ്പ് അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചു. വായിൽ ഒഴിച്ച ഔഷധത്തിന്റെ കയ്‌പ്പ് മാറാൻ ഗണപതി ഹോമത്തിന്റെ പ്രസാദം കഴിക്കുകയും ചെയ്യും. ഇന്ന് അതേക്കുറിച്ച് ഓർക്കുമ്പോൾ നഷ്ടബോധം ഉണ്ട്: അന്ന് ആ മുക്കിടി കഴിക്കാമായിരുന്നു എന്ന തിരിച്ചറിവും. പഴയ തലമുറ ആരോഗ്യത്തോടുകൂടി ദീർഘകാലം ജീവിച്ചിരുന്നത് ഇത്തരം ആചാരാനുഷ്ഠാനങ്ങൾ കൊണ്ടുമാത്രമാണ്. ഇവയെല്ലാം വിവിധതരത്തിലുള്ള ഔഷധം നമ്മുടെ ഉള്ളിൽ ചെല്ലാനുള്ള കൗശലങ്ങളായിരുന്നു.

ഉച്ചയ്‌ക്ക് വിഭവസമൃദ്ധമായ ഊണ്. ചക്കപ്രഥമനാണ് മിക്കവാറും പായസം. ചക്ക ഇക്കാലത്ത് സുലഭവുമാണല്ലോ.വൈകുന്നേരമാണ് ആചാരത്തിന്റെ പരിസമാപ്തി.

ആല

വാഴപ്പോളകൊണ്ട് തട്ടുകൾ ആക്കി ഉണ്ടാക്കുന്നതാണ് ആല. ഗുരുതിയ്‌ക്കും അയ്യപ്പൻ വിളക്കിനും ഉണ്ടാക്കുന്നതിന് സമാനമായ ഒന്ന്. ആലയിൽ കാള, പശു, തത്ത, കാളവണ്ടി എന്നിവയുണ്ടാക്കിവയ്‌ക്കുന്നു.

പ്ലാവിലയും കുരുത്തോലയും ഈർക്കിലിയും ആണ് ഇതിന് ഉപയോഗിക്കുന്നത്.

സന്ധ്യയ്‌ക്ക് വിളക്ക് വച്ചശേഷം ഒരു തൂശനിലയിൽ ചോറും സദ്യ വട്ടങ്ങളും വിളമ്പി നിലവിളക്ക് കൊളുത്തിപ്പിടിച്ച്, ആലയും എടുത്ത്, മൂന്ന് തലയുള്ള ചൂട്ടും കത്തിച്ച് വാദ്യഘോഷങ്ങളും (അപ്പോൾ കൈയിൽ കിട്ടുന്ന സാധനങ്ങൾ ആണ് വാദ്യോപകരണങ്ങൾ) ആർപ്പും കുരവയുമായി പാലുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ കൊണ്ടുവച്ച്, മൂന്ന് പ്രദക്ഷിണം വച്ച് തൊഴുത് മടങ്ങുന്നു. ഗൃഹത്തിൽ തിരിച്ചെത്തിയാൽ കൂകി വിളിക്കുന്നു.

കലിയനെ വിളി

* കലിയാ കലിയാ മാണിക്യ കലിയാ വായോ

* സദ്യവന്നെടുത്തോണ്ട് പൊക്കോ

* പയ്യും മൂരിയേം കൊണ്ടോയ്‌ക്കൊ

ഈ സമയം വെളിപറിച്ച് (കാട്ടുചേമ്പ്) പുരപ്പുറത്തേയ്‌ക്ക് എറിയുന്നു. (അത് സത്യത്തിൽ എന്തിനാണെന്ന് എനിക്ക് അറിയില്ല.)

പിറ്റേ ദിവസം നേരം വെളുത്താൽ ഞങ്ങൾ കുട്ടികൾ കൗതുകപൂർവം കലിയനു കൊടുത്ത സ്ഥലത്തേയ്‌ക്ക് പായുകയായി.

അവിടെ ചെല്ലുമ്പോൾ ആല ആകെ മറിഞ്ഞ് ചിതറി കിടപ്പുണ്ടാകും. ഭക്ഷണാവശിഷ്ടങ്ങൾ അവിടെയും ഇവിടെയും. നിലവിളക്ക് ഉരുണ്ടുപോയി വേറെ ഒരിടത്ത്!!!

ഞങ്ങൾ ആഹ്ലാദാരവം മുഴക്കുകയായി. കലിയൻ വന്നു, തിന്നു. നിഷ്‌കളങ്ക ബാല്യത്തിന്റെ ആമോദം…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.