Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അശാസ്ത്രീയമായ തടയണ നിര്‍മാണം: ഒരേക്കറോളം കൃഷിഭൂമിയും കൃഷിയും നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 02:31 pm IST
in Kasargod

കാഞ്ഞങ്ങാട്: വാട്ടര്‍ അതോരിറ്റിയുടെ അശാസ്ത്രീയമായ തടയണ നിര്‍മാണം മൂലം കര്‍ഷകര്‍ക്ക് നശിച്ചത് തങ്ങളുടെ കണ്ണായ കൃഷിസ്ഥലങ്ങളും കൃഷികളും. കോടോം ബേളൂര്‍ പഞ്ചായത്തിലെ പാലപ്പുഴ ഗോപാലന്‍ ആചാരി, താനത്തിങ്കാല്‍ കണ്ണന്‍, ബേഡഡുക്ക പഞ്ചായത്ത് പറക്കടവിലെ  നാരായണന്‍, അമ്പൂഞ്ഞി എന്നിവരുടെ ഒരേക്കറയോളം വരുന്ന കൃഷിഭൂമിയാണ് പാലപ്പുഴ പുഴക്ക് കുറുകെ അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണമൂലം വെള്ളം കയറി നശിച്ചത്. ഇവരുടെ നുറോളം കവുങ്ങുകള്‍, കായ്ഫലമുള്ള തെങ്ങുകള്‍, വാഴ, വിവിധ മരങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ജീവനോപാധിയായ കണ്ണായ സ്ഥലമാണ് പുഴയിലെ വെള്ളം ഗതിമാറിയൊഴുകി ഒലിച്ചുപോയത്.

കോടോം ബേളൂര്‍ പഞ്ചായത്തിലെ സാര്‍ക്ക് കുടിവെള്ള പദ്ധതി, ബേഡഡുക്ക പഞ്ചായത്തിലെ രാമങ്കയം  കുടിവെള്ള പദ്ധതി എന്നിവയിലേക്ക് വേണ്ടുന്ന വെള്ളം കെട്ടിനിര്‍ത്താനാണ് പാലപ്പുഴയില്‍ വാട്ടര്‍ അതോരിറ്റി നടവഴിയോടുകൂടിയുള്ള തടയണ നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍ണാണം 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണത്തിന് ശേഷം പുഴയുടെ ഇരുകരയിലുമുളള കര്‍ഷികവൃത്തി മാത്രം കൈമുതലായുള്ള കര്‍ഷകര്‍ക്ക്  ഏറെ ഗുണകരമാകുമെന്ന് കരുതിയ തടയണ

ഒറ്റ മഴയോടുകൂടിത്തന്നെ കാലനായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ വീതിയുള്ള പുഴയില്‍ നിര്‍മ്മിച്ച തടയണക്ക് ആവശ്യമായ ഷട്ടര്‍ നിര്‍മിക്കാത്തതിനാല്‍ മഴ വെള്ളം ഇരുഭാഗങ്ങളിലേക്കും ഗതിമാറിയൊഴുകുകയായിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇരുഭാഗത്തേയും കര്‍ഷകരുടെ കൃഷി മാത്രമല്ല കൃഷിഭൂമിയാകെ ഒലിച്ചുപോയി. ഈ ഭാഗങ്ങളില്‍ 5 മീറ്റര്‍ താഴ്ചയിലാണ് മണ്ണ് ഒലിച്ചുപോയിട്ടുള്ളത്. കവുങ്ങുകള്‍ കടപുഴകി. പുഴയോരത്തുള്ള കണ്ണായ കൃഷിസ്ഥലമാണ് നശിച്ചത്.

അഞ്ചോളം ഷട്ടറുകളെങ്കിലും ആവശ്യമായ തടയണയില്‍ ആകെയുള്ളത് 3 ഷട്ടറുകള്‍ മാത്രമാണ്. ഇവയാണെങ്കില്‍ വെള്ളം പൂര്‍ണമായും ഒഴുകാനുള്ള സൗകര്യവുമില്ല. ആദ്യമഴയില്‍ തന്നെ ഇവയില്‍ ചപ്പുചവറുകള്‍ കെട്ടിക്കിടന്ന് ഒഴുക്ക് നിന്നു. നിര്‍മാണ ഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ വെള്ളത്തിന്റെ ഒഴുക്കിനെപ്പറ്റി അധികാരികളോട് സൂചിപ്പിച്ചിരുന്നു. ഇത് വകവെക്കാതെയാണ് നിര്‍മാണം നടന്നത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, എംഎല്‍എ എന്നവര്‍ സ്ഥലം സന്ദര്‍ശിച്ചു. തടയണയുടെ ഇരുഭാഗങ്ങളിലും 100 മീറ്റര്‍ നീളത്തില്‍ പാര്‍ശ്വഭിത്തി നിര്‍മ്മിക്കുക, ഷട്ടറിന്റെ എണ്ണം കൂട്ടുക, ഷട്ടറില്‍ മാലിന്യങ്ങള്‍ തടഞ്ഞ് നില്‍ക്കുന്നത് ഇല്ലാതാക്കാന്‍ തൊഴിലാളിയെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ നാട്ടുകാര്‍ അധികാരികളോടുന്നയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.