Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താമസക്കാരെ ഒഴിപ്പിക്കുന്നതിന് പിന്നില്‍ കളക്ടര്‍ക്ക് സ്ഥാപിത താല്‍പ്പര്യമെന്ന് നഗരസഭാ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:50 pm IST
inKottayam

കോട്ടയം: മുള്ളന്‍കുഴി ഫ്‌ളാറ്റ് ഒഴിപ്പിക്കുന്നതിന് പിന്നില്‍ കലക്ടറുടെ സ്ഥാപിത താല്‍പ്പര്യം മാത്രമെന്ന് വരുത്തി തീര്‍ക്കാന്‍ നഗരസഭാ അധികാരികളുടെ ശ്രമം. കാലപ്പഴക്കം മൂലം ഏറെ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം അപകടാവസ്ഥയിലാണെന്നും അതിനാല്‍ താമസക്കാരെ അഞ്ച് ദിവസത്തിനകം ഒഴിപ്പിക്കണമെന്നും കാട്ടി ഈ മാസം ഒന്നിന് കലക്ടര്‍ നഗരസഭയ്‌ക്ക് കത്ത് നല്‍കിയിരുന്നു. ഒട്ടും വൈകാതെ മൂന്ന് ദിവസത്തിനകം താമസം ഒഴിയണമെന്ന് കാട്ടി നഗരസഭ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കി. അപ്പോഴും ഇവിടുത്തെ സാധാരണക്കാരാ താമസക്കാര്‍ എവിടേക്ക് പോവുമെന്നോ, അവരെ എവിടെ പുനരധിവസിപ്പിക്കുമെന്നോ നഗരസഭ ഒട്ടും ആലോചിച്ചില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിലും കലക്ടറുടെ താല്‍പ്പര്യപ്രകാരമാണ് താമസം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു നഗരസഭാ അധികാരികള്‍ വിശദീകരണം നല്‍കിയത്.മുള്ളന്‍കുഴിയിലെ പുനരധിവാസം സംബന്ധിച്ച് ഇന്നലെ നഗരസഭ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ചെയര്‍പേഴ്‌സണ്‍ പി ആര്‍ സോന ചെയ്തത്. മണിക്കൂറുകള്‍ നീണ്ട യോഗത്തിലും ഇവിടുത്തെ താമസക്കാരെ എവിടെ പുനരധിവസിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ നഗരസഭ അധികാരികള്‍ക്കായില്ല.

നഗരസഭയുടെ ഉടമസ്ഥതയില്‍ മുള്ളന്‍കുഴിയില്‍ പുതിയ ഫ്‌ളാറ്റ് നിര്‍മാണം ആരംഭിച്ചിട്ട് നാലുവര്‍ഷമാകുന്നു. 24 കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ പറ്റുന്ന ഫ്‌ളാറ്റിന്റെ വയറിങ്, ജലവിതരണം, സാനിറ്റേഷന്‍ അടക്കമുള്ള ജോലികള്‍ ഇനിയും അവശേഷിക്കുകയാണ്. പഴയ ഫ്‌ളാറ്റിലെ താമസക്കാരെ അടിയന്തിരമായി ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാവുമെന്നോ, ഇവരെ അവിടേക്ക് എന്ന് മാറ്റി താമസിപ്പിക്കാന്‍ കഴിയുമെന്നോ പറയാന്‍ പോലും നഗരസഭാ അധികാരികള്‍ക്ക് കഴിയുന്നില്ല.നിര്‍മാണം പൂര്‍ത്തിയായാല്‍ പോലും 24 കുടുംബങ്ങളെ മാത്രമാണ് ഇവിടെ പുനരധിവസിപ്പിക്കാന്‍ കഴിയുന്നത്. ഇവര്‍ ആരൊക്കെയെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് നഗരസഭ പറയുന്നത്. ബാക്കിയുള്ളവര്‍ സ്വമേധയാ എവിടേക്കെങ്കിലും മാറണമെന്നും ബാക്കിയുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടുമെന്നും പറയുമ്പോഴും ഇത് എപ്പോഴെന്നോ, എങ്ങനെയെന്നോ വ്യക്തമാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, നഗരസഭയുടെ ഉടമസ്ഥയില്‍ പലയിടത്തായി പൂട്ടി കിടക്കുന്ന കെട്ടിടങ്ങളില്‍ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന മുറയ്‌ക്ക് ഇവരെ മാറ്റി പാര്‍പ്പിക്കാമെന്നും അഭിപ്രായമുയര്‍ന്നെങ്കിലും ഇതു സംബന്ധിച്ചും തീരുമാനമായില്ല. താമസക്കാരില്‍ ഏറെ പേരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായതിനാല്‍ പട്ടികജാതി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കാമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്തായാലും, ഈ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്‌ക്ക് ഈ അറുപത്തിനാല് കുടുംബങ്ങള്‍ക്ക് പുനരധിവാസം നല്‍കണമെന്ന കാര്യത്തില്‍ മാത്രം ഒറ്റക്കെട്ടായി തീരുമാനമെടുക്കാന്‍ ഇന്നലെ നടന്ന കൗണ്‍സിലിന് കഴിഞ്ഞുവെന്ന് മാത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.