Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആസ്വാദകരെ അനുകരിപ്പിച്ച പ്രതിഭ എം. എ. കൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 09:53 pm IST
in Vicharam

ഭാരതീയ നാടകവേദിക്ക് കേരളം നല്‍കിയ സംഭാവനയാണ് കാവാലം നാരായണപ്പണിക്കര്‍. തനിമയുള്ള കേരളീയശൈലിയില്‍ അദ്ദേഹം രചിച്ച നാടകങ്ങളും അതിന്റെ രംഗാവിഷ്‌കാരവും ഗാനങ്ങളും കേരളീയ കലാസ്വാദകര്‍ക്ക് ഒരു പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്.

കുട്ടനാടിന്റെ തനതു കാര്‍ഷിക സംസ്‌കാരം കൈവിടാതെ, ഒരുകാലത്തെ കലാപ്രതിഭകളെ കേന്ദ്രീകരിക്കാന്‍ കാവാലത്തിന് കഴിഞ്ഞിരുന്നു. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകത്രയവും അരവിന്ദന്റെ കാഞ്ചനസീതയും കേരളീയ മനസ്സില്‍ വ്യത്യസ്തമായ ആസ്വാദനശേഷി സൃഷ്ടിച്ചപ്പോള്‍ തിരുവനന്തപുരത്ത് സോപാനമെന്ന സങ്കേതം കേരളത്തിന്റെ പൗരാണികകലകളായ തെയ്യവും തിറയും കൂടിയാട്ടവും കഥകളിയുമെല്ലാം നല്‍കുന്ന പ്രചോദനത്തെ ആവിഷ്‌കരിച്ചെടുത്തുകൊണ്ട് ഒരു തനതു നാടകവേദി സൃഷ്ടിക്കാന്‍ കാവാലത്തിന് കഴിഞ്ഞു.

ആസ്വാദക സമൂഹത്തിലേക്കിറങ്ങിവരുന്ന കരിങ്കുട്ടിയും അവനവന്‍ കടമ്പയും മറ്റും തങ്ങള്‍ കണ്ടുമറന്ന ഏതോ ഒരു പഴയ കലാരൂപമാണ് മുന്നില്‍ കാണുന്നതെന്ന അനുഭവമാണ് ആസ്വാദകരില്‍ സൃഷ്ടിച്ചിരുന്നത്. അത്തരം പുതിയ കലാരൂപങ്ങള്‍ ജനഹൃദയങ്ങളിലേക്കിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ആത്മവിശ്വാസത്തില്‍ നിന്നും ഭാസന്റെയും കാളിദാസന്റെയും സംസ്‌കൃത നാടകങ്ങളിലേക്കും ശ്രദ്ധ പതിഞ്ഞു.

ഭഗവദജ്ജുകവും മധ്യമവ്യായോഗവും മറ്റും തനി സംസ്‌കൃതത്തിലവതരിപ്പിച്ചപ്പോഴും ആസ്വാദകര്‍ ആനന്ദിക്കുക മാത്രമല്ല, അനുകരിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ കാളിദാസന്റെ നാടകത്രയത്തിലെ പ്രധാന കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചുകൊണ്ടുള്ള ‘സഗമനിയം’ ഭോപ്പാലില്‍ അവതരിപ്പിച്ചപ്പോള്‍ അത് ഒരു വ്യത്യസ്ത പരീക്ഷണമായിരുന്നു.

സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനായിരുന്നുകൊണ്ട് നാടകവേദിയെ ധന്യമാക്കുകയും ഒട്ടനവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനാവുകയും ചെയ്തു.

കുട്ടനാട്ടിലെ പ്രസിദ്ധമായ ചാലയില്‍ കുടുംബത്തില്‍ ജനിച്ച നാരായണപ്പണിക്കര്‍ നെടുമുടി വേണുവിന്റെയും ഭരത് ഗോപിയുടെയും സഹകരണത്തോടെ തിരുവനന്തപുരത്തെ സോപാനം നാടകവേദിയിലൂടെ അവതരിപ്പിച്ച നാടകങ്ങളില്‍ പലതും പൊതുവേദിയിലവതരിപ്പിക്കാന്‍ തപസ്യക്ക് അവസരം ലഭിച്ചുവെന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

പല നാടകങ്ങളും കാവാലത്തിന്റെ സാന്നിധ്യത്തില്‍ ആദ്യമായി അവതരിപ്പിക്കാന്‍ തപസ്യക്ക് കഴിഞ്ഞിട്ടുണ്ട്. കരിംകുട്ടിയെന്ന നാടകം കേരളത്തിലുടനീളം തപസ്യയുടെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. സദസ്യരുടെ ഇടയില്‍ക്കൂടി കഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഒന്നുവേറെയാണ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ നാടകപരിശീലന കളരിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

ഏറ്റവുമൊടുവില്‍ തപസ്യയുടെ കോട്ടയം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗം തപസ്യയോടുള്ള തന്റെ അനിതരസാധാരണമായ താല്‍പര്യം വ്യക്തമാക്കുന്നതായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു
Kerala

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

പുതിയ വാര്‍ത്തകള്‍

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.