Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കളക്‌ട്രേറ്റ് സ്‌ഫോടനം: തുമ്പില്ലാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 02:51 pm IST
in Kollam

കൊല്ലം: കളക്‌ട്രേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന സൂചന പോലും കണ്ടെത്താനാകാതെ പോലീസ്. സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ വിവിധ സ്റ്റേഷനലുകളിലായി ഇരുനൂറോളം പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇവരില്‍ നിന്നും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

സംഭവസമയത്ത് ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബോംബ് സ്‌ഫോടനം നടന്ന പശ്ചാത്തലും സ്‌ഫോടനത്തിന് ഉപയോഗിച്ച രീതിയും വിലയിരുത്തിയുള്ള നിഗമനമാണിത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും പോലീസ് സാഹചര്യത്തെളിവുകളില്‍ ചുറ്റിക്കറങ്ങുകയാണ്.

അന്വേഷണം മാവോയിസ്റ്റ് സംഘത്തിലേക്ക് നീക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കിഴക്കന്‍മേഖലയില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കളക്‌ട്രേറ്റ് പരിസരത്തുള്ളവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഓട്ടോഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തീരദേശ മേഖലയിലേക്കും വ്യാപിപ്പിച്ചിരുന്നു. പോലീസ് പല ടീമുകളായി തിരിഞ്ഞണ അന്വേഷണം നടത്തുന്നത്. എല്ലാ ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്ന യോഗങ്ങളും രഹസ്യമായി പോലീസ് നടത്തുന്നുണ്ട്.

ഭരണസിരാകേന്ദ്രത്തില്‍ യാതൊരു സുരക്ഷാസംവിധാനവുമില്ലാതിരുന്നതാണ് പോലീസിന്റെ അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചത്. സിസിടിവി കാമറുകള്‍ പ്രധാന സ്ഥലങ്ങളില്‍ ഇല്ലെന്നതും. ഉള്ളത് പ്രവര്‍ത്തിക്കാതിരുന്നതുമാണ് അന്വേഷണത്തിന് തടസമായത്. ഇത് കളക്ടറുടെ ഓഫീസിന്റെ വീഴ്ച തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദവും. സിവില്‍ സ്റ്റേഷന്റെ പൂര്‍ണഅധികാരിയായിട്ടുള്ള കളക്ടര്‍ക്ക് ശ്രദ്ധയില്ലെന്ന് ബോംബ് സ്‌ഫോടനം തെളിയിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ കളക്‌ട്രേറ്റിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് വിവാദത്തിന് കാരണമായിരുന്നു. അന്ന് കാമറകള്‍ പ്രവര്‍ത്തിക്കില്ലെന്നും കെല്‍ട്രോണിന് പരാതി നല്‍കിയിട്ടും അവര്‍ നന്നാക്കാന്‍ വന്നില്ലെന്നുമായിരുന്നു കളക്ടറുടെ ഓഫീസ് നല്‍കിയ വിശദീകരണം. അതേ സമയം ആ സംഭവം പിന്നീട്ട് മൂന്ന് മാസം കഴിയുമ്പോഴും മറ്റൊരു സ്‌ഫോടനത്തിലും സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്നത് വീണ്ടും വിവാദത്തിന് ഇട നല്‍കുന്നു.

എന്നാല്‍ ബോംബ് സ്‌ഫോടനത്തിന് ശേഷവും കെല്‍ട്രോണ്‍ കളക്ടറുടെ ഓഫീസിലെ വാദം തള്ളുകയായിരുന്നു. ഇതുവരെയുമായി കളക്ടറുടെ ഓഫീസില്‍ നിന്നും യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ലെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കിയതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

റവന്യൂ മന്ത്രി ഉള്‍പ്പടെ ബോംബ് സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ച ശേഷം കളക്‌ട്രേറ്റിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് വീഴചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതില്‍ ഇതുവരെയും കളക്ടറുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

പോലീസ് റിപ്പോര്‍ട്ട് പ്രകാരവും കളക്ടറുടെ ഓഫീസിനെ പഴിചാരുന്നുണ്ട്. സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ബോംബ് സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തുക പോലീസിന് എളുപ്പമായേനെ. ഇപ്പോള്‍ പ്രതികളെ കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് വലിയ പ്രതിസന്ധി നേരിടുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം സ്‌ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന വാദവുമായി ഡിഎച്ച് ആര്‍എം പ്രവര്‍ ത്തകര്‍ രംഗത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍
India

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.