Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 10:31 am IST
in Kasargod

കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിലെ 3.91 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പില്‍ അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം വരുന്ന ആളുകള്‍. അപ്രൈസര്‍ നീലേശ്വരം പള്ളിക്കര പേരോല്‍ സ്വദേശി സതീഷന് നായന്മാര്‍മൂലയിലും പരിസര പ്രദേശങ്ങളിലും നിരവധി സുഹൃത്ത് ബന്ധങ്ങളുണ്ട്. ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ച് എല്ലാവരോടും താന്‍ ഈ ബാങ്കിലെ ജീവനക്കാരനായത് കൊണ്ട് പണയം വെക്കാന്‍ കഴിയില്ലെന്നും തനിക്കു വേണ്ടി ബാങ്കില്‍ സ്വര്‍ണ്ണമെന്ന പേരില്‍ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടുകയായിരുന്നുവെന്നും ഭരണസമിതി അംഗങ്ങള്‍ വെളിപ്പെടുത്തി. പണയ സ്വര്‍ണ്ണം പരിശോധിക്കുകയും മറ്റും ചെയ്യേണ്ടത് മാനേജര്‍ ഉള്‍പെട്ട ജോയിന്റ് കസ്‌റ്റോഡിയന്മാരാണ്. ബാങ്കിലെ അെ്രെപസര്‍മാരായ സതീഷും സഹോദരന്‍ ടി വി സത്യപാലനും ബാങ്കിന് താഴെയുള്ള വന്ദന ജ്വല്ലറിയുടെ ഉടമകളാണ്. ഇവരുടെ പിതാവിന്റെ കാലത്ത് തന്നെ അപ്രൈസര്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷമാണ് മക്കളെ അപ്രൈസര്‍മാരായി നിയമിച്ചത്. കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇവര്‍ ബാങ്കിന്റെ അപ്രൈസര്‍മാരായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. കേസില്‍ ഉള്‍പെട്ട മാനേജര്‍മാരായ അമ്പലത്തറ സ്വദേശി സന്തോഷ് കുമാറും മറ്റൊരു മാനേജറായ വിജിലേഷും സെയ്ഫ് ലോക്കറിന്റേതടക്കമുള്ള താക്കോല്‍ പോലും ബന്ധപ്പെട്ടവരെ ഏല്‍പിക്കാതെയാണ് മുങ്ങിയിരിക്കുന്നത്. പോലീസിന്റെ സാന്നിധ്യത്തിലാണ് പിന്നീട് പരിശോധന നടത്തിയത്.

ഈ മാസം ഒന്നിന് നായന്മാര്‍മൂല ബ്രാഞ്ചില്‍ ഏഴു ലക്ഷം രൂപയ്‌ക്ക് ഹാരിസ് എന്നയാള്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ബാങ്കിന്റെ അസി. മാനേജറായിരുന്ന വിജയലക്ഷ്മി അവധിയിലായതിനാല്‍ മറ്റൊരു ചാര്‍ജുള്ള ഉദ്യോഗസ്ഥനാണ് ബാങ്കിലുണ്ടായിരുന്നത്. അപ്രൈസര്‍ പരിശോധിച്ച് നല്‍കിയ സ്വര്‍ണ്ണത്തില്‍ മാനേജറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സംശയം പ്രകടിപ്പിക്കുകയും രണ്ടു തവണ അപ്രൈസറോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അപ്രൈസര്‍ രണ്ടു തവണയും പരിശോധിച്ച് സ്വര്‍ണ്ണം ഗുണനിലവാരമുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാരിസിന് ഏഴു ലക്ഷം രൂപ സ്വര്‍ണ്ണപണയ വായ്‌പ അനുവദിച്ചു. വീണ്ടും മാനേജറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് സംശയമുണ്ടാവുകയും സ്വര്‍ണ്ണത്തില്‍ കുറച്ചു ഭാഗം കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ കൊണ്ടു പോയി പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് വായ്‌പ നല്‍കിയ ഹാരിസിനെ ബാങ്ക് അധികൃതര്‍ വിളിച്ചു വരുത്തുകയും പണയ ഉരുപ്പടി തിരിച്ചു കൊടുത്ത് വായ്‌പയും പലിശയും തിരിച്ചടപ്പിക്കുകയും ചെയ്തു. പിന്നീട് ഹാരിസിനെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു.

ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തിയവരില്‍ പലരും നിരപരാധികളാണെന്ന് പോലീസും ഭരണസമിതി അംഗങ്ങളും സൂചിപ്പിക്കുന്നു. പലരെയും തെറ്റിദ്ധരിപ്പിച്ചാണ് ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തിയത്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ മാത്രമേ പ്രതികളാക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.