Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാക്കയങ്ങാട് ഏഴു വയസ്സുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം : പ്രതികള്‍ ഭരണസ്വാധീനത്തിന്റെ തണലിലെന്നു കുട്ടിയുടെ മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:43 pm IST
in Kannur

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാലയില്‍ സിപിഎമ്മുകാര്‍ വീട്ടില്‍ക്കയറി ഏഴു വയസ്സുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് പ്രതികള്‍ ‘ഭരണസ്വാധീനത്തിന്റെ തണലില്‍ കഴിയുന്നത് കൊണ്ടാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തികച്ചും രാഷ്‌ട്രീയ വിദ്വേഷത്തില്‍ നടത്തിയ അക്രമത്തെ കുടുംബവഴക്കായി നിസ്സാരവല്‍ക്കരിക്കാനാണ് സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയ വിരോധികളെ കുടുംബക്കാരെ ഉപയോഗിച്ച് ആക്രമണം നടത്തുകയും അതിനെ കുടുംബവഴക്കായി ചിത്രീകരിക്കുകയും ചെയ്യുന്ന പതിവ് ഇതിനു മുമ്പും മുഴക്കുന്ന് പഞ്ചായത്തിലുണ്ടായിട്ടുണ്ട്. ഇവിടെയും അതാണ് സിപിഎം ചെയ്തിരിക്കുന്നത്. യാതൊരുവിധ കുടുംബപ്രശ്‌നങ്ങളും ഒരു വര്‍ഷത്തിനിപ്പുറം തങ്ങളുടെ കുടുംബത്തില്‍ ഉണ്ടായിട്ടില്ല. കുട്ടിയുടെ അമ്മാവനടക്കം മൂന്നു പേര്‍ വീട്ടില്‍ വന്ന് നടത്തിയ അക്രമം അയല്‍വാസികളും കണ്ടതാണ്. ഇവര്‍ പറഞ്ഞു.

കുട്ടിയുടെ അമ്മ രമ്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പതിനാലാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു. പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു. കാലാകാലമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ബിജെപി നേടിയ വിജയം സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. അതിനുശേഷം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രവര്‍ത്തകരും അവരുടെ വീടുകളും സിപിഎമ്മിന്റെ അക്രമത്തിനിരയായി. ഈ അക്രമങ്ങള്‍ക്കിടയില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കുട്ടിയെ വെട്ടിയ സംഘത്തിലെ മനു. സന്തോഷ് വധശ്രമക്കേസില്‍ റിമാന്റിലായ മനു ജാമ്യത്തില്‍ ഇറങ്ങിവന്ന ശേഷമാണ് ഈ ആക്രമണം നടത്തിയത്. മനുവിനെ കൂടാതെ ഷിജു, സുധീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവും മൊഴിയും നല്‍കിയിട്ടും പോലീസ് ഇവരെ പിടികൂടുന്നില്ല. പ്രതികള്‍ ഭരണസ്വാധീനമുപയോഗിച്ച് സിപിഎം സങ്കേതത്തില്‍ ഒളിവില്‍ കഴിയുകയാണ്. ഇവരെ പിടികൂടുന്നതില്‍ പോലീസ് തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്.

സിപിഎമ്മിന്റെ അക്രമത്തിനിരയായ കാര്‍ത്തിക് ഇപ്പോഴും ചികിത്സയിലാണ്. സ്‌കൂള്‍ തുറന്നെങ്കിലും ഒരു മാസമെങ്കിലും കഴിയാതെ കുട്ടിക്ക് സ്‌കൂളില്‍ പോവാനാവില്ല. അതുവരെ വിശ്രമം വേണമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്. കാര്‍ത്തിക്കിന് നീതി ലഭിക്കാന്‍ പോലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. ഇല്ലാത്ത പക്ഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങളുമായി ബിജെപി മുന്നോട്ടു വരുമെന്നും കുട്ടിയുടെ മാതാപിതാക്കളാായ രമ്യക്കും, രാഹുലിനുമൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശും എന്‍.വി.ഗിരീഷും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.