Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോട്ടപ്പള്ളി സ്പില്‍വേ പാലം ആത്മഹത്യാ മുനമ്പാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 08:54 pm IST
in Alappuzha

സ്പില്‍വേ പാലത്തിലെ സുരക്ഷാ ജീവനക്കാരുടെ കെട്ടിടം
ഉപയോഗശൂന്യമായി കിടക്കുന്നു

തോട്ടപ്പള്ളി: ആത്മഹത്യാ മുനമ്പായി മാറുന്ന തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ സുരക്ഷാജീവനക്കാര്‍ ഉണ്ടായിരുന്ന ഈ പാലത്തില്‍ ഇന്ന് അവശേഷിക്കുന്നത് ഇവര്‍ ജോലിചെയ്തിരുന്ന ഓഫീസ് കെട്ടിടം മാത്രമാണ്. നിരവധി ആത്മഹത്യകള്‍ തോടപ്പള്ളി പാലത്തില്‍ നടന്നിട്ടും സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ പിഡബ്ല്യൂഡി വിഭാഗം തയ്യാറായില്ല. പാലത്തിലെ ഷട്ടര്‍ ഉയര്‍ത്താനും താഴ്‌ത്താനും പതിനഞ്ചുവര്‍ഷം മുമ്പുവരെ ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതിനായി ഇരുകരകളിലും ഓഫീസുകളും സ്ഥാപിച്ചിരുന്നു. അന്ന് അപകടങ്ങളും ആത്മഹത്യകളും നടന്നിട്ടുമില്ല. ഇവിടെ ആത്മഹത്യയ്‌ക്കു ശ്രമിച്ച പലരെയും നാട്ടുകാര്‍ രക്ഷിച്ചിട്ടുണ്ട്.

ഏതാനും വര്‍ഷംമുമ്പ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി പ്രട്രിക് ഗോമസ് പരീക്ഷയില്‍ തോറ്റതിന് ഇവിടെ വന്നാണ് ആത്മഹത്യ ചെയ്തത്. എറണാകുളം സ്വദേശിയായ ഐടി ജീവനക്കാരന്‍ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് വീട്ടിലേക്കു പോകുംവഴി ഇവിടെ കാര്‍ നിര്‍ത്തിയശേഷം ചാടിമരിച്ചു. പുന്നപ്ര സ്വദേശിയായ യുവാവ് കുട്ടിയെ കൊണ്ടുവന്ന് താഴേക്ക് എറിഞ്ഞു കൊന്നതും ഇവിടെത്തന്നെ. ഏറ്റവും ഒടുവിലായി നാട്ടുകാരിയായ യുവതി ഇവിടെ ചാടി മരിച്ചു.

ദേശീയപാതയിലെ ആത്മഹത്യാ മുനമ്പായി തോട്ടപ്പള്ളി സ്പില്‍വേ പാലം മാറിയതിനു കാരണം സുരക്ഷാ ജീവനക്കാരുടെ അഭാവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ പാലത്തെ അവഗണിക്കുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ദിനം പ്രതി പതിനായിരക്കണക്കിനു വാഹനങ്ങളാണ് ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്. അടിയന്തരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

തോട്ടപ്പള്ളിയില്‍ പൊഴിമുറിച്ചു തുടങ്ങി

തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കല്‍ ആരംഭിച്ചപ്പോള്‍

തോട്ടപ്പള്ളി: തോട്ടപ്പള്ളിയില്‍ പൊഴി മുറിച്ചു തുടങ്ങി. കാലവര്‍ഷം ശക്തമായതോടെ കിഴക്കുനിന്നും എത്തുന്ന വെള്ളംവരവ് ആരംഭിക്കാറായതോടെയാണ് പൊഴിമുറിക്കല്‍ ജോലികള്‍ ആരംഭിക്കുന്നത്. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ജെസിബികള്‍ ഉപയോഗിച്ച് സ്പില്‍വേയ്‌ക്ക് പടിഞ്ഞാറാണ് ഇന്നലെ രാവിലെ മണല്‍ മാറ്റാന്‍ തുടങ്ങിയത്. 16.75 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 150 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. മൂന്നാഴ്ച കൊണ്ട് പൊഴിമുറിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആകെയുള്ള 40 ഷട്ടറുകള്‍ പൊഴിമുറിക്കുന്നതനുസരിച്ച് ഉയര്‍ത്തും. അസി. എക്‌സി. എഞ്ചിനീയര്‍ ശങ്കരപിള്ള അസി. എഞ്ചിനായ് അജിത് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

News

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

Kerala

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

News

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.