Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭരണം അക്രമത്തിനുള്ള അധികാരമല്ല: കേന്ദ്ര മന്ത്രി അനന്ത് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 11:16 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തില്‍ ഭൂരിപക്ഷത്തോടെ ഭരണം ലഭിച്ചത് അക്രമണത്തിനുള്ള അവസരമായി സിപിഎം കാണരുതെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍. കരിമഠം കോളനിയിലെ സിപിഎമ്മിന്റെ ക്രൂരമായ അക്രമണത്തിനിരയായ മനുവിനേയും കുടുംബത്തിനേയും സന്ദര്‍ശിക്കവേയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണം ലഭിച്ച നാള്‍ മുതല്‍ കേരളത്തിലുടനീളം ആര്‍എസ്എസ്സ് ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. ഈ സംഭവം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. അക്രമം അവസാനിപ്പിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണം. പരിക്കേറ്റ് ആശുപത്രിയിലും വീടുകളിലും ചികിത്‌സയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്‌സ ഉറപ്പ് വരുത്തണം. അക്രമസംഭവങ്ങളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി തുക അനുവദിക്കാന്‍ പിണറായി വിജയന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച വൈകുന്നേരമാണ് ചാലയിലെ ചുമട്ട് തൊഴിലാളിയും ആര്‍എസ്എസ് മുഖ്യശിക്ഷകനുമായ മനുവിനും കുടുംബത്തി

തിരുവനന്തപുരത്ത് കരിമഠം കോളനിയില്‍ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ മനു, സഹോദരന്റെ ഭാര്യ സൗമ്യ എന്നിവരെ ഇന്നലെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍. കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ തുടങ്ങിയവര്‍ സമീപം

നും നേരേ സിപിഎം ഗുണ്ടാ ആക്രമണം ഉണ്ടായത്. ആക്രമണം തടയാന്‍ എത്തിയ മനുവിന്റെ സഹോദരന്‍ മനോജിനും ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. ഇവരുടെ സ്വര്‍ണ്ണമാലകളും അക്രമികള്‍ പിടിച്ചു പറിച്ചിരുന്നു. മനോജിന്റെ ഭാര്യ സൗമ്യയുടേയും കൈയ്യിന് ഒടിവുണ്ട്. മനുവിന്റെ അച്ഛന്‍ മണിയന്‍ അമ്മ ജലജ എന്നിവര്‍ക്കും പരിക്കേറ്റു.

സിപിഎം പ്രവര്‍ത്തകനായിരുന്ന മനു കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായത്. അന്ന് മുതല്‍ ഭീഷണിയും വെല്ലുവിളികളും പതിവായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അന്ന് നടന്ന ആഹ്ലാദ പ്രകടനസമയത്തും ഭീഷണി മുഴക്കി. ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണികളുമാണ് ഇവിടത്തെ സിപിഎം നേതൃത്യം. കഴിഞ്ഞ ദിവസം സ്ഥലത്തെ കോണ്‍ഗ്രസിന്റെ ഓഫീസിലെ ഫ്‌ളക്‌സുകളും അഗ്‌നിക്കിരയാക്കിയിരുന്നു.

രാത്രി ഏഴര മണിയോട് കൂടിയാണ് കേന്ദ്രമന്ത്രി കരിമഠം കോളനിയില്‍ എത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം തങ്ങള്‍ക്ക് ഉണ്ടായ ആക്രമണത്തെ വിവരിച്ചത്. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ട മന്ത്രി ഒരു നിമിഷം ഈ ദയനീയത കേട്ട് നിശബ്ദനായി പോയി. ആത്മസംയമനം വീണ്ടെടുത്ത അദ്ദേഹം ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുമെന്ന് ഉറപ്പ് കൊടുത്താണ് യാത്ര പറഞ്ഞത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍, വക്താവ് ജെ.ആര്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ എസ്.കെ.പി. രമേഷ്, സിമി ജോതിഷ്, ഏരിയാ പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ , ആര്‍എസ്എസ് നഗര്‍ കാര്യവാഹ് സുരേഷ്, സഹകാര്യവാഹ് ഉണ്ണി, ആര്‍.എസ്. മണി, അഡ്വ മുരളി, മണക്കാട് നന്ദന്‍ എന്നിവരും കേന്ദ്ര മന്ത്രിയെ അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.