Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മഴ തുടങ്ങി; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 11:10 pm IST
in Thiruvananthapuram

തിരുവനന്തപുരം: മഴക്കാലം വാതില്‍ക്കല്‍ വന്നുനില്‍ക്കെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. ഇതുമൂലം പകര്‍ച്ചവ്യാധി ഭീഷണിയിലാണ് നഗരവാസികള്‍.

നൂറു വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 980ല്‍ അധികം ശുചീകരണ തൊഴിലാളികളാണ് പണിയെടുക്കുന്നത്. എന്നാല്‍ നഗരത്തിലെ മാലിന്യങ്ങള്‍ ദിവസങ്ങളായി കുന്നുകൂടിക്കിടക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടകള്‍ പൊട്ടിയൊലിച്ചും ചവര്‍ കുന്നുകൂടിയും നഗരജീവിതം ദുസ്സഹമാണ്. ഇതിനിടയില്‍ ലഭ്യമായ തൊഴിലാളികളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെന്ന ആക്ഷേപവും ശക്തമാണ്. ശുചീകരണ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് പരാതി പറഞ്ഞിട്ടും നഗരസഭ കേട്ടഭാവം നടിച്ചില്ലെന്ന് ജനം ആരോപിക്കുന്നു.

ദിനംപ്രതി 250 ടണ്‍ മാലിന്യം നഗരത്തില്‍ നിന്നുമാത്രം സൃഷ്ടിക്കപ്പെടുന്നുണ്ട്. നഗരസഭയ്‌ക്ക് ഉറവിടത്തില്‍ത്തന്നെ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തൊഴിലാളികളും ഉണ്ടായിരിക്കെ നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലായാണ്. ശുചിത്വനഗരം സുന്ദരനഗരമെന്ന് കൊട്ടിഘോഷിക്കുമ്പോഴും മാലിന്യം കാരണം തലസ്ഥാന നഗരിയുടെ മുഖം വികൃതമാകുകയാണ്. മഴക്കാലത്തിനു മുമ്പായി ചെയ്്തു തീര്‍ക്കേണ്ടുന്ന ഓടകോരല്‍, ഓടകളിലെ തടസ്സംനീക്കല്‍, കുളങ്ങള്‍ വൃത്തിയാക്കല്‍, മാലിന്യനീക്കം എന്നിവയെല്ലാം അവതാളത്തിലായിരിക്കുകയാണ്. ഓപ്പറേഷന്‍ അനന്തയ്‌ക്കായി ഓടകള്‍ പൊളിച്ചതില്‍ മിക്കയിടങ്ങളിലും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.

കാഞ്ഞിരംമൂട്, പിടിപി നഗര്‍, ശാസ്തമംഗലം, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം നീക്കംചെയ്യാതെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. മാലിന്യ സംസ്‌കരണത്തിനായി നഗരസഭ സ്ഥാപിച്ച എയ്‌റോബിന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടാണ്. നഗരത്തിലെ വരള്‍ച്ച നേരിടുന്ന പല പ്രദേശങ്ങളിലും വരുന്ന മഴക്കാലത്തെങ്കിലും ജലസംരക്ഷണത്തിനുള്ള സംവിധാനങ്ങളോ ബോധവത്ക്കരണമോ ഇനിയും തുടങ്ങിയിട്ടില്ല.

മഴക്കാല ശുചീകരണത്തിനും മറ്റുമായി അനുവദിച്ച തുകയുടെ ഭൂരിഭാഗവും വകമാറ്റി ചെലവഴിച്ചെന്ന ആരോപണമവുമുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗത്തിനു കീഴില്‍ സെക്രട്ടറിയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ നൂറോളം ജീവനക്കാര്‍ ഉണ്ടായിരിക്കെയാണ് ഈ അനാസ്ഥ.

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭ ഇവയൊന്നും ചെവിക്കൊണ്ടമട്ടില്ല. മഴക്കാല പൂര്‍വ ശുചീകരണത്തിന് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ നഗരവാസികള്‍ ഗുരുതര പകര്‍ച്ച വ്യാധികള്‍ക്കിരയാവുമെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.