Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജില്ലയില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 11:09 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ രാവിലെ വരെ മഴ തുടരും. ജില്ലയിലെ തീരദേശങ്ങളിലും മറ്റും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ ഇത് 70 വരെ ആകാന്‍ സാധ്യതയുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടകുമെന്നാണ് വിലയിരുത്തല്‍. ഒപ്പം ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് തീരദേശ നിവാസികളുടെ ആവശ്യം. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്, കണ്‍ട്രോള്‍ റൂമുകളും ദുരിതാശ്വാസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. ക്യമ്പുകളിലെത്തുന്നവര്‍ക്കായുള്ള ഭക്ഷണം, വെള്ളം എന്നിവയുടെ ലഭ്യതയും ഉറപ്പാക്കാനുള്ള നടപടികളും അധികൃതര്‍ തുടരുകയാണ്.

ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പാണ് തുറന്നിരിക്കുന്നത്. വലിയതുറ എല്‍ പി സ്‌കൂളില്‍ തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ 22 കുടുംബങ്ങളില്‍ നിന്നായി 47 പുരുഷന്‍മാരും 42 സ്ത്രീകളും 33 കുട്ടികളുമാണ് ഉള്ളത്. ക്യാമ്പില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.

ഇന്നലെ പകല്‍ ശക്തമായ മഴ ഉണ്ടാകാതിരുന്നത് തലസ്ഥാനവാസികള്‍ക്കും തീരദേശവാസികള്‍ക്കും ആശ്വാസമായി. കടല്‍ ആക്രമണത്തിന്റെ ശക്തിയും നന്നേ കുറഞ്ഞിട്ടുണ്ട്. അതേസമയം വൈകിട്ട് അഞ്ച് മണിയോടെ ജില്ലയില്‍ വ്യാപകമായി മഴ പെയ്തു. രാത്രിയും ശക്തമായ മഴയാണ് തലസ്ഥാനത്ത് ഉണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. 35000 രൂപയുടെ നാശനഷ്ടമാണ് ദുരന്തനിവാരണ അതോറിറ്റി കണക്കാക്കിയിരിക്കുന്നത്.

ജില്ലയില്‍ ഇന്നലെ ഏഴ് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം എയര്‍പോര്‍ട്ട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെല്ലാം ഏഴ് സെന്റീമീറ്റര്‍ മഴ ലഭിച്ചു. വര്‍ക്കലയില്‍ ആറ് സെന്റീമീറ്ററും തിരുവനന്തപുരം നഗരത്തില്‍ നാല് സെന്റീമീറ്ററും വെള്ളായണിയില്‍ മൂന്ന് സെന്റീമീറ്ററും മഴ ലഭിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം വന്‍ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം ശക്തമായത്. 200ല്‍പരം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റവന്യു ഉദ്യോഗസ്ഥരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പലയിടത്തും തീരം കടല്‍ കവര്‍ന്ന നിലയിലാണ്. വലിയതുറ ഭാഗത്താണ് അപ്രതീക്ഷിതമായി കടല്‍ കയറിയത്. ഇവിടെ രണ്ടാള്‍ പൊക്കത്തില്‍ തിരയടിച്ചുകയറി കൂടാതെ പൂന്തുറ ഭാഗത്തും ശംഖമുഖത്തും തീരം കടല്‍ കവര്‍ന്നു. തീരത്തുനിന്നു പത്തു മീറ്ററോളം ദൂരത്തില്‍ കടല്‍ കരയിലേക്ക് കയറിയ നിലയിലാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കാത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധം നടത്തിയശേഷമാണ് അധികൃതരെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. 20 വര്‍ഷമായി രൂക്ഷമായ കടല്‍ക്ഷോഭം നേരിടുന്ന മേഖലയായായ വലിയതുറയില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

നെയ്യാറ്റിന്‍കര, പൊഴിക്കര, കുളത്തൂര്‍ ഭാഗങ്ങളിലും കടലാക്രമണം കനത്ത നാശമാണ് വിതച്ചത്. വര്‍ക്കല താലൂക്കിലെ ചെറുന്നിയൂര്‍, നാവായിക്കുളം, ചിറയിന്‍കീഴ് താലൂക്കിലെ താഴംപള്ളി, പൂത്തുറ, പെരുമാതുറ ഭാഗങ്ങളിലും കടലാക്രമണം ശക്തമായിരുന്നു. താഴംപള്ളി മുതല്‍ പൂത്തുറ വരെയുള്ള കടല്‍ഭിത്തി തകര്‍ന്നതും താഴംപള്ളി മീന്‍പിടുത്ത തുറമുഖ നിര്‍മാണത്തിന് സ്ഥാപിച്ച അശാസ്ത്രീയ പുലിമുട്ടുമാണ് കടല്‍ കയറ്റത്തിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.