Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പകര്‍ച്ച വ്യാധി പേടിയില്‍ തലസ്ഥാനവാസികള്‍; നഗരസഭ തിരിഞ്ഞുനോക്കിയില്ല മഴ കനത്തു; മാലിന്യകൂമ്പാരം റോഡിലേക്കൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 10:26 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജില്ലയില്‍ വേനല്‍മഴ ശക്തമായതോടെ തലസ്ഥാന വാസികള്‍ പകര്‍ച്ച വ്യാധി ഭീഷണിയില്‍. ഇന്നലെ ഉച്ചവരെ തുടര്‍ച്ചയായ മഴയാണ് ജില്ലയുടെ മിക്ക ഭാഗങ്ങളിലും ലഭിച്ചത്. കനത്ത മഴയില്‍ ഏറെ നാഷനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതും നഗരത്തില്‍ കൂനകൂട്ടിയിരിക്കുന്ന മാലിന്യങ്ങള്‍ റോഡിലേക്ക് പരന്നതോടെ കാല്‍നടയാത്രക്കാരും തലസ്ഥാനനഗരത്തിലെ കോളനി വാസികളും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ ഓട നിറഞ്ഞ് മാലിന്യങ്ങള്‍ റോഡിലേക്കൊഴുകി. ചെങ്കല്‍ചൂളയിലും കരിമഠം കോളനിയിലും മലിനജലം വീടുകളുടെ അടുക്കളവരെയെത്തി. മഴക്കാലമടുത്തെന്ന മുന്നറയിപ്പ് നഗരസഭ അവഗണിച്ചതോടെ തലസ്ഥാനനഗരം പകര്‍ച്ച വ്യാധി ഭീഷണിയിലകപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് ആഴ്ചകള്‍ക്കു മുമ്പേ ഉണ്ടായിരുന്നുവെങ്കിലും നഗരസഭ അത് അവഗമിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണം ആരംഭിക്കാന്‍ നഗരസഭ അധികൃതര്‍ തയ്യാറായില്ല. ചെറിയൊരുമഴ പെയ്താല്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന മരുതുംകുഴി, ശാസ്തമംഗലം, ഇടപ്പഴഞ്ഞി, ചെങ്കല്‍ ചൂളയിലെ രാജിജിനഗര്‍കോളനി, കരിമടം കോളനി എന്നിവിടങ്ങളിലൊന്നും മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയായിട്ടില്ല. ഓടകള്‍ മാലിന്യകൂമ്പാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നിരവധി തവണ പരാതിനല്‍കിയിട്ടും നഗരസഭ തിരിഞ്ഞുനോക്കിയില്ലെന്ന് കോളനിക്കാര്‍ പറയുന്നു.

കനത്ത മഴയില്‍ ജില്ലയിലെ മറ്റിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. തിരുമല പള്ളിമുക്കില്‍ കാറിന് മുകളില്‍ മരം വീണ് കാര്‍ പൂര്‍ണമായും തകര്‍ന്നു. ശ്രീകാര്യം ശ്രീധന്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഡോ. അനിതയുടെ കാറിന് മുകളിലാണ് മരം വീണത്. മരം വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഇവിടെ ഗതാഗത തടസ്സം ഉണ്ടായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ മഴ മിക്കയിടങ്ങളിലും തുടരുകയാണ്. ചിലയിടങ്ങളില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി. ജലാശയങ്ങളും തോടുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു. വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി തുടങ്ങിയ ഓപ്പറേഷന്‍ അനന്ത എങ്ങുമെത്താത്താണ് വെള്ളക്കെട്ടിനു കാരണം. കിഴക്കേകോട്ടയിലും തമ്പാനൂരും പണി പൂര്‍ത്തിയാകാറായതിനാല്‍ വെള്ളക്കെട്ടിന് അല്‍പമെങ്കിലും കുറവുണ്ടായി. അതേസമയം അടുത്തിടെ സര്‍വീസ് ആരംഭിച്ച കരമന-കളിയിക്കാവിള റോഡിലും കാരയ്‌ക്കാമണ്ഡപത്തും വലിയ വെള്ളക്കെട്ടുണ്ടായി.

നാശനഷ്ടങ്ങളുടെ കണക്കുകള്‍ തുടര്‍ദിവസങ്ങളില്‍ ലഭ്യമാകും. തീരദേശ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. വലിയതുറ, അടിമലത്തുറ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 22 കുടുംബങ്ങളാണ് വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ജില്ലകള്‍ക്ക് താത്കാലിക ആശ്വാസമായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈമാസം 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. സഹായം ആവശ്യമുള്ളവര്‍ക്കായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 0471 230045 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.