Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോളനികള്‍ അറുപത് വര്‍ഷത്തെ വികസനത്തിന്റെ നേര്‍ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 11:45 pm IST
in Thiruvananthapuram

വിഴിഞ്ഞം: കോവളം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അറുപത് വര്‍ഷം ഭരിച്ചവര്‍ നല്‍കിയത് ചേരികളെക്കാള്‍ ദയനീയമായ ജീവിത സാഹചര്യങ്ങള്‍. ഓരോ തെരഞ്ഞെടുപ്പിലും പുതിയ വാഗ്ദാനങ്ങളില്‍ സ്വയംമറന്ന് പ്രതീക്ഷയോടെ സമ്മതിദാന അവകാശം വിനിയോഗിച്ചവര്‍ ഇന്നും അവഗണനയുടെ പാരമ്യതയില്‍ തന്നെ. കുടിവെള്ളം ലഭിക്കാതെ പണം കൊടുത്ത് വാങ്ങേണ്ടി വരുന്നതാണ് തീരദേശമേഖലയിലെ പ്രധാനപ്രശ്‌നമെങ്കില്‍ അതിലും ദയനീയമായ സ്ഥിതിയാണ് പല കോളനികളുടെയും ഗതി.

തൊഴിലാളി വര്‍ഗവികസനത്തിന്റെ

കാഞ്ഞിരംകുളം പഞ്ചായത്തിലെ രവിനഗര്‍ കോളനിയിലെ വീടുകള്‍

മൊത്ത കച്ചവടക്കാരും വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ സ്വര്‍ഗസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും എന്ന് വിടുവായത്തരം പറഞ്ഞവരും ഈ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം ദളിതര്‍ താമസിക്കുന്ന കോളനികളും കണ്ടിട്ടില്ല എന്നതാണ് യഥാര്‍ത്ഥ്യം. എല്ലാ കോളനികളുടേയും അവസ്ഥ ഏതാണ്ട് ഒരുപോലെയാണെങ്കിലും അതിദയനീയമായത് കാഞ്ഞിരംകുളം പഞ്ചായത്തിലെ 58 കോളനി എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന രവിനഗര്‍ കോളനിയാണ്. ദളിത് വിഭാഗത്തില്‍ പെട്ട എണ്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടത്തെ വീടുകള്‍ ഉത്തരേന്ത്യയിലെ ചേരികളെക്കാള്‍ ഗതികെട്ട നിലയിലാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകള്‍ക്ക് പോലും നാലുചുമരുകളുടെ സംരക്ഷണമില്ല. മിക്കവാറും വീടുകളും ടാര്‍പോളിന്‍ പോലെയുള്ളവ ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. മേല്‍കൂരയുടെ ഗതിയും ദയനീയമാണ്. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ അന്തിയുറങ്ങുന്നതും ആഹാരം പാകം ചെയ്യുന്നതും ഈ ഒറ്റ മുറി ‘ഫഌറ്റു’കളില്‍. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമോ വൈദ്യുത വെളിച്ചമോ എന്തിന് കുടിവെള്ളം പോലും ഇവര്‍ക്ക് ഇന്നും അന്യമാണ്. ഈ ദുഃഖകരമായ സാഹചര്യങ്ങളിലും ദുരിതങ്ങളോട് പടവെട്ടി വിദ്യാഭ്യാസം നേടിയ മിടുക്കന്‍മാരും മിടുക്കികളും കുറവല്ല. പക്ഷേ ഉന്നത വിദ്യാഭ്യാസം എന്നത് പലരുടെയും സ്വപ്‌നമായി അവശേഷിക്കുന്ന ദയനീയ അവസ്ഥയാണ്.

നിലവിലെ എംഎല്‍എയുടെ വീടും ഈ പഞ്ചായത്തില്‍ തന്നെയാണ്. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്താണ്. ഇടതു വലത് മുന്നണികള്‍ ഭരണം കയ്യാളിയിരുന്നപ്പോള്‍ സുപ്രധാന വകുപ്പുകള്‍ ഭരിച്ചിരുന്ന പല മന്ത്രിമാരുടെയും വീടുകളും വിളിപ്പുറത്താണ്. സംവരണ വിഭാഗക്കാര്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ പാഴാക്കി കളയുമ്പോഴും സ്വന്തം പ്രദേശത്ത് തന്നെയുള്ള ദളിത് വിഭാഗത്തില്‍ പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയാത്തവരാണ് കോവളത്തു നിന്ന് സ്ഥിരമായി ജയിച്ചു പോന്നിരുന്നത്.

കോളനി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവിടെയെത്തിയ എന്‍ ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. സുരേഷിന് മുന്നില്‍ കരഞ്ഞു കൊണ്ടാണ് പലരും തങ്ങളുടെ പ്രയാസങ്ങളുടെ കെട്ടഴിച്ചത്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുളള നടപടികള്‍ ഉണ്ടാക്കും എന്ന് ഉറപ്പ് കൊടുത്താണ് സ്ഥാനാര്‍ത്ഥി യാത്ര പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ വാഹന പര്യടനത്തിനെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായ കുടം നല്‍കിയാണ് ആബാലവൃദ്ധം ജനങ്ങളും സ്വീകരണമൊരുക്കിയത്.

പെരുമ്പാവൂരിലെ ജിഷയുടേത് പോലെയുളള വീടുകളില്‍ കഴിയുന്ന ഈ സാധാരണക്കാര്‍ക്ക് ജിഷയുടെ അവസ്ഥ തങ്ങളുടെ സഹോദരിമാര്‍ക്കും ഉണ്ടാകുമോ എന്ന ഭയാശങ്കയിലാണ്. അതിനാല്‍ ഇനിയും പരീക്ഷണത്തിന് തയ്യാറല്ല എന്നും വരാന്‍ പോകുന്ന നല്ല കാലത്തിന് പ്രതീക്ഷയാകാന്‍ ഇനി നരേന്ദ്ര മോദിയുടെയും കുമ്മനത്തിന്റെയും നേതൃത്വത്തിന് മാത്രമേ കഴിയൂ എന്നും സാക്ഷ്യപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.