Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോവളത്തെ വികസനചര്‍ച്ചയില്‍ ഉരുകിയൊലിച്ച് ഇടത് വലത് മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 11:14 pm IST
in Thiruvananthapuram

വിഴിഞ്ഞം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വികസന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയെ വഴിമാറ്റാനുള്ള കഠിന പ്രയത്‌നത്തിലാണ് കോവളത്ത് ഇടത് വലത് മുന്നണികള്‍. എന്നാല്‍ വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നത് വികസനം മാത്രം.

ആറുപത് വര്‍ഷം കേരളം മാറി മാറി ഭരിച്ചവര്‍ കോവളം നിയോജക മണ്ഡലത്തിന് വേണ്ടി നടപ്പിലാക്കിയ ഒരു സമഗ്ര പദ്ധതി ചൂണ്ടിക്കാണിക്കാന്‍ ജനങ്ങള്‍ വെല്ലുവിളിക്കുന്നു. ഒരു കാലത്ത് കാര്‍ഷിക മേഖലയ്‌ക്ക് സമഗ്രമായ സംഭാവന ചെയ്ത പ്രദേശങ്ങള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു. കാര്‍ഷിക വിളകളെ സംരക്ഷിക്കാനുള്ള ഒരു പദ്ധതി പോലും നടപ്പിലാക്കാന്‍ കഴിയാത്തവര്‍ കര്‍ഷകരെ എങ്ങനെ രക്ഷിക്കും എന്ന് സാധാരണക്കാര്‍ ചോദിക്കുന്നു. ഒരു കാലത്ത് നെല്‍കൃഷിയും വാഴകൃഷിയും നടത്തിയവര്‍ ഇന്നും കടക്കെണിയില്‍ നിന്നു മോചിതരായിട്ടില്ല. പല ബാങ്കുകളില്‍ നിന്നും കടമെടുത്ത് കൃഷി ചെയ്തവര്‍ക്ക് ആവശ്യമായ വിപണി ഒരുക്കാനോ പ്രകൃതിക്ഷോഭത്തില്‍പെട്ട് കൃഷി വിളകള്‍ നശിച്ചപ്പോള്‍ ഒരു ചെറിയ സഹായം ചെയ്യുവാനോ ആരെങ്കിലും മുന്നോട്ട് വന്നിരുന്നെങ്കില്‍ ഈ ദയനീയ സ്ഥിതി ഉണ്ടാകുമായിരുന്നില്ല എന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

തീരദേശ വാസികളുടെ കാര്യത്തിലും അവസ്ഥ വളരെ ദയനീയമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിരിച്ച് എത്തുന്നവര്‍ ജനപ്രതിനിധികള്‍ ആയാല്‍ തിരിഞ്ഞുനോക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം. ഇന്നും കുടിലുകളില്‍ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ അടിമലതുറ, കൊച്ചുപളളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉണ്ട്. ചേരി പരിഷ്‌ക്കരണം എന്ന പേരില്‍ ഫഌറ്റ് വച്ച് നല്‍കാം എന്ന് വാഗ്ദാനം നല്‍കി വീടുകള്‍ പൊളിച്ചു മാറ്റിയ കോവളം നിവാസികള്‍ ഇന്നും ജീവിക്കുന്നത് ടാര്‍പോളിന്‍ കൊണ്ട് നാലു വശവും മറച്ച ‘ഫഌറ്റു’ കളിലാണ്.

കടലില്‍ പോയി കിട്ടുന്ന തുശ്ചമായ വരുമാനത്തില്‍ അരി വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരുന്നത് കുടിവെള്ളത്തിനായാണ്. ട്രോളിഗ് നിരോധന സമയത്ത് ദിവസങ്ങളോളം പട്ടിണി കിടക്കുമ്പോഴും തിരിഞ്ഞു നോക്കാന്‍ പോലും ആരുമില്ല എന്ന് കരഞ്ഞു കൊണ്ട് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത തൊഴില്‍മേഖലയും നാശത്തിന്റെ വക്കില്‍ തന്നെ. വനിതകള്‍ ഉള്‍പ്പെടെയുള്ള ബാലരാമപുരം കൈത്തറി തൊഴിലാളികള്‍, കൊല്ലപ്പണി- സ്വര്‍ണ്ണപ്പണി തൊഴിലാളികള്‍ , ക്ഷീരകര്‍ഷകര്‍ എന്നിവരുടെയും ദുരിത ജീവിതം കാണുവാന്‍ ആരുമില്ല എന്നതാണ് സ്ഥിതി.

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രകടനപത്രികയുടെ ഭാഗമായി പുറത്തിറക്കിയ വികസന രേഖ ഇവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ നമ്മള്‍ വീണ്ടെടുക്കും എന്ന ആദ്യ വാചകങ്ങളില്‍ തന്നെ സാധാരണക്കാരായ കോവളം നിവാസികള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഭൂരഹിതര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കി ഭൂമി നല്‍കുമെന്ന വാഗ്ദാനം ആശ്വാസമാകുന്നു. തീരദേശ വാസികളുടെ അടിസ്ഥാന വിഷയമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സമഗ്രമായ പദ്ധതികളാണ് പ്രഖ്യാപനത്തിലുള്ളത്. 24 മണിക്കൂറും കുടിവെള്ളം ലഭിക്കുവാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും ചേരിരഹിത കേരളം എന്ന സ്വപ്‌നം യഥാര്‍ത്യമാക്കാന്‍ 10,000 ഫഌറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്നും രേഖയില്‍ പറയുന്നു. ട്രോളിങ് നിരോധന ധനസഹായം 2,700 രൂപയില്‍ നിന്നു 10,000 രൂപയായി വര്‍ദ്ധിപ്പിക്കും. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതും പരിഗണനയിലാണ്.

പരമ്പരാഗത വ്യവസായങ്ങള്‍ക്കായി ബ്രാന്‍ഡ് കേരള എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുകയും ദേശീയ അന്തര്‍ദേശീയ വിപണിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യും. കളരി മര്‍മ്മ സിദ്ധ വൈദ്യത്തിന് അന്താരാഷ്‌ട്ര തലത്തില്‍ പ്രചാരം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകുമെന്നും വികസന രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

പരമ്പരാഗത തൊഴില്‍ മേഖലകളായ ആശാരിപ്പണി, കൊല്ല പ്പണി, സ്വര്‍ണ്ണപ്പണി, വാര്‍ക്കപണി, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങിയവയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജും നടപ്പിലാക്കും. ജാതി മത വ്യത്യാസമില്ലാതെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധന പരിശീലവും ധനസഹായവും നല്‍കും. സുനാമി പോലെയുള്ള പ്രകൃതിക്ഷോഭത്തില്‍ നിന്നു സംരക്ഷണാര്‍ത്ഥം കടല്‍ഭിത്തി നിര്‍മ്മാണം ഊര്‍ജ്ജിതമാക്കും. നിലവിലുള്ള കടങ്ങള്‍ എഴുതിത്തള്ളും. മത്സ്യത്തൊഴിലാളികളുടെ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്നും മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപാ ധനസഹായവും നല്‍കുമെന്നും വികസനരേഖ പറയുന്നു.

വിവിധ മേഖലകളിലെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ തൊട്ടറിയുന്ന എന്‍ഡിഎയുടെ വിജയത്തിനായിരിക്കും ഇത്തവണത്തെ വോട്ട് എന്ന് കോവളത്തെ വോട്ടര്‍മാര്‍ ഉറപ്പിച്ചുപറയുന്നു. ഈ തെരഞ്ഞെടുപ്പിലെ കോവളത്തിന്റെ വിധി എന്താകും എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് രണ്ടഭിപ്രായമില്ലെന്ന് എന്‍ഡിഎ സ്ഥാര്‍ത്ഥി ടി.എന്‍ സുരേഷും ആത്മവിശ്വാസത്തോടെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.