Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം ദേശീയ നേതാക്കളെത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 01:14 am IST
in Kannur

കണ്ണൂര്‍: ജില്ലയിലെ 11 മണ്ഡലങ്ങളിലും വോട്ട് അഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം. ചുട്ടുപൊളളുന്ന ചൂടിലും വിശ്രമമില്ലാതെ പ്രചരണ രംഗത്ത് സജീവമാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം അവശേഷിക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് സ്വന്തം പേരും ചിഹ്നവും വോട്ടര്‍മാരുടെ മനസ്സില്‍ പതിപ്പിക്കാനുള തിരക്കിലാണ് മത്സരാര്‍ത്ഥികള്‍. വേനല്‍ ചൂടിനിടയിലെ പരസ്യ പ്രചാരണത്തിന് വരും ദിവസങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കളെത്തുന്നതൊടെ പ്രചരണ രംഗം കൂടുതല്‍ കൊഴുക്കും.

ഒട്ടുമിക്ക മണ്ഡലങ്ങളിലേയും മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ ഗൃഹ സമ്പര്‍ക്കത്തോടൊപ്പം കുടുംബ യോഗങ്ങളിലും ചെറുതും വലുതുമായ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു വരികയാണ്. നിരവധിപേര്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളിലും മറ്റും സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥനയുമായി നീങ്ങുകയാണ്. പല മണ്ഡലങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാല്‍ തന്നെ ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളും തെരഞ്ഞെടുപ്പ് ഫലമെന്താവുമെന്നത് സംബന്ധിച്ച് തികഞ്ഞ ആശങ്കയിലാണ്. ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ മോശമല്ലാത്ത സ്വാധീനമുളള എസ്എന്‍ഡിപിയുള്‍പ്പെടെയുളള വിവിധ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊണ്ട ബിഡിജെഎസിന്റെ എന്‍ഡിഎ പ്രവേശം തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കില്‍ വിളളല്‍ വീഴ്‌ത്തുമോയെന്ന ആശങ്ക ഇടത്-വലത് മുന്നണി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ ഉറച്ച കോട്ടയെന്ന നിലയില്‍ വിജയം മുന്‍കൂട്ടി ഉറപ്പിക്കാറുളള മണ്ഡലത്തിന്റെ കാര്യത്തില്‍ പോലും സിപിഎം ഉള്‍പ്പെടെയുളള സംഘടനകള്‍ക്ക് വിജയം ഉറപ്പിച്ചു പറയാനാവാത്ത സാഹചര്യമാണ്.

കുടുംബയോഗങ്ങളിലൂടെ കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ത്ഥികള്‍ മുന്‍കയ്യെടുത്ത് എല്ലാ വാര്‍ഡുകളിലും കുടുംബ സംഗമങ്ങള്‍ നടത്തി വരികയാണ്.മാറി മാറി കേരളം ഭരിച്ച ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുടെ വികസനമുള്‍പ്പെടെയുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ ഉഴറുന്ന കാഴ്ചയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, യാത്രാ പ്രശ്‌നങ്ങള്‍, കുടിവെള്ളം, മോഷണശല്യം എന്നിങ്ങനെ നിരവധി പരാതികളാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ ഉയര്‍ത്തുന്നത്.

നാട് ചുറ്റിയുള്ള പര്യടനത്തിനിടെ പദയാത്ര, കണ്‍വെന്‍ഷന്‍, കുടുംബസംഗമം, കല്യാണം,മരണ വീടുകള്‍ എന്നിവിടങ്ങളിലും രാഷ്‌ട്രീയ വിത്യാസമില്ലാതെ സ്ഥാനാര്‍ത്ഥികള്‍ ഓടിയെടുത്തുന്നുണ്ട്. തങ്ങള്‍ അധികാരത്തിലെത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു മുന്നണികളും ഇത്തവണയും പ്രചാരണം നടത്തുന്നത്. എന്നാല്‍ എന്‍ഡിഎയുടെ നേതൃത്വത്തിലുളള മൂന്നാം ബദലിനെ പരീക്ഷിക്കാനുളള ഒരുക്കത്തിലാണ് പല മേഖലയിലും ജനങ്ങളും.

കണ്ണൂര്‍,അഴീക്കോട്,ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന് വിമത സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം കടുത്ത തലവേദനയായിരിക്കുകയാണ്. പല മണ്ഡലങ്ങളിലും വലിയ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. എല്‍ഡിഎഫ് ആവട്ടെ പഴയ കാലത്തെ പോലെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞു വരുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ പോലും ജില്ലയില്‍ ബാധിച്ചിട്ടുണ്ട്. പലയിടത്തും പ്രചരണ പരിപാടികള്‍ക്ക് പ്രവര്‍ത്തകരെ ലഭിക്കാത്ത സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.