Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം ദേശീയ നേതാക്കളെത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 01:14 am IST
in Kannur

കണ്ണൂര്‍: ജില്ലയിലെ 11 മണ്ഡലങ്ങളിലും വോട്ട് അഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം. ചുട്ടുപൊളളുന്ന ചൂടിലും വിശ്രമമില്ലാതെ പ്രചരണ രംഗത്ത് സജീവമാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം അവശേഷിക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് സ്വന്തം പേരും ചിഹ്നവും വോട്ടര്‍മാരുടെ മനസ്സില്‍ പതിപ്പിക്കാനുള തിരക്കിലാണ് മത്സരാര്‍ത്ഥികള്‍. വേനല്‍ ചൂടിനിടയിലെ പരസ്യ പ്രചാരണത്തിന് വരും ദിവസങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കളെത്തുന്നതൊടെ പ്രചരണ രംഗം കൂടുതല്‍ കൊഴുക്കും.

ഒട്ടുമിക്ക മണ്ഡലങ്ങളിലേയും മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ ഗൃഹ സമ്പര്‍ക്കത്തോടൊപ്പം കുടുംബ യോഗങ്ങളിലും ചെറുതും വലുതുമായ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു വരികയാണ്. നിരവധിപേര്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളിലും മറ്റും സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥനയുമായി നീങ്ങുകയാണ്. പല മണ്ഡലങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാല്‍ തന്നെ ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളും തെരഞ്ഞെടുപ്പ് ഫലമെന്താവുമെന്നത് സംബന്ധിച്ച് തികഞ്ഞ ആശങ്കയിലാണ്. ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ മോശമല്ലാത്ത സ്വാധീനമുളള എസ്എന്‍ഡിപിയുള്‍പ്പെടെയുളള വിവിധ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊണ്ട ബിഡിജെഎസിന്റെ എന്‍ഡിഎ പ്രവേശം തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കില്‍ വിളളല്‍ വീഴ്‌ത്തുമോയെന്ന ആശങ്ക ഇടത്-വലത് മുന്നണി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ ഉറച്ച കോട്ടയെന്ന നിലയില്‍ വിജയം മുന്‍കൂട്ടി ഉറപ്പിക്കാറുളള മണ്ഡലത്തിന്റെ കാര്യത്തില്‍ പോലും സിപിഎം ഉള്‍പ്പെടെയുളള സംഘടനകള്‍ക്ക് വിജയം ഉറപ്പിച്ചു പറയാനാവാത്ത സാഹചര്യമാണ്.

കുടുംബയോഗങ്ങളിലൂടെ കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ത്ഥികള്‍ മുന്‍കയ്യെടുത്ത് എല്ലാ വാര്‍ഡുകളിലും കുടുംബ സംഗമങ്ങള്‍ നടത്തി വരികയാണ്.മാറി മാറി കേരളം ഭരിച്ച ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുടെ വികസനമുള്‍പ്പെടെയുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ ഉഴറുന്ന കാഴ്ചയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, യാത്രാ പ്രശ്‌നങ്ങള്‍, കുടിവെള്ളം, മോഷണശല്യം എന്നിങ്ങനെ നിരവധി പരാതികളാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ ഉയര്‍ത്തുന്നത്.

നാട് ചുറ്റിയുള്ള പര്യടനത്തിനിടെ പദയാത്ര, കണ്‍വെന്‍ഷന്‍, കുടുംബസംഗമം, കല്യാണം,മരണ വീടുകള്‍ എന്നിവിടങ്ങളിലും രാഷ്‌ട്രീയ വിത്യാസമില്ലാതെ സ്ഥാനാര്‍ത്ഥികള്‍ ഓടിയെടുത്തുന്നുണ്ട്. തങ്ങള്‍ അധികാരത്തിലെത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു മുന്നണികളും ഇത്തവണയും പ്രചാരണം നടത്തുന്നത്. എന്നാല്‍ എന്‍ഡിഎയുടെ നേതൃത്വത്തിലുളള മൂന്നാം ബദലിനെ പരീക്ഷിക്കാനുളള ഒരുക്കത്തിലാണ് പല മേഖലയിലും ജനങ്ങളും.

കണ്ണൂര്‍,അഴീക്കോട്,ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന് വിമത സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം കടുത്ത തലവേദനയായിരിക്കുകയാണ്. പല മണ്ഡലങ്ങളിലും വലിയ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. എല്‍ഡിഎഫ് ആവട്ടെ പഴയ കാലത്തെ പോലെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞു വരുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ പോലും ജില്ലയില്‍ ബാധിച്ചിട്ടുണ്ട്. പലയിടത്തും പ്രചരണ പരിപാടികള്‍ക്ക് പ്രവര്‍ത്തകരെ ലഭിക്കാത്ത സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Football

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു
India

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

പുതിയ വാര്‍ത്തകള്‍

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.