Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എന്നു പൂര്‍ത്തിയാകും, ആലപ്പുഴ കുടിവെള്ള പദ്ധതി…..?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 07:44 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ആലപ്പുഴ കുടിവെള്ള പദ്ധതി എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍ക്കും ഉറപ്പില്ല. നിര്‍മാണം പൂര്‍ത്തിയാക്കി 2011 ഡിസംബറില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച ആലപ്പുഴ കുടിവെള്ള പദ്ധതി ഇപ്പോഴും പതിവഴിയിലാണ്.

ആലപ്പുഴ നഗരസഭയ്‌ക്കും പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ ഏകദേശം അഞ്ചരലക്ഷം ജനങ്ങള്‍ക്കു കുടിവെള്ളമെത്തിക്കാനായി 2008ലാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയ്‌ക്കു തുടക്കം കുറിച്ചത്. എട്ടു പഞ്ചായത്തുകളിലായി 250 കി. മീറ്ററോളം ദൂരത്തിലാണ് പദ്ധതിക്കായി പൈപ്പിടുന്നത്. പദ്ധതിയുടെ തുടക്കത്തില്‍തന്നെ 28.8 കോടിരൂപ ചെലവില്‍ കരുമാടിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ദിനംപ്രതി 620 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ സജ്ജമായ പ്ലാന്റാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്.

തുടക്കത്തില്‍ 90 കോടി രൂപയായിരുന്ന പദ്ധതിയുടെ അടങ്കല്‍ത്തുക പിന്നീട് 193 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ പൈപ്പിടലിനു മാത്രമായി 144 കോടി രൂപയോളം ചെലവിട്ടുകഴിഞ്ഞു. പദ്ധതിയുടെ 80 ശതമാനം തുക കേന്ദ്ര സര്‍ക്കാരും ബാക്കിയുള്ളതില്‍ 10 ശതമാനംവരെ സംസ്ഥാന സര്‍ക്കാരും നഗരസഭയും വഹിക്കണമെന്നായിരുന്നു തീരുമാനം. ഒരു കോടിരൂപ ചെലവില്‍ പമ്പുസെറ്റും 50 ലക്ഷം രൂപ ചെലവില്‍ ട്രാന്‍സ്‌ഫോര്‍മറും വെള്ളം ശേഖരിക്കുന്ന കടപ്രയില്‍ സ്ഥാപിച്ചു. ഇതിനിടെ 2013 സെപ്തംബറിനു മുമ്പ് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ വര്‍ഷം മൂന്നു കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനം ഒച്ചിഴയും വേഗത്തിലാണ്.

തകഴി, പുന്നപ്ര, പനച്ചുവട് എന്നിവിടങ്ങളില്‍ റെയില്‍വെ ക്രോസിനടിയിലൂടെ പൈപ്പിടുന്നതിനുള്ള തടസവും പദ്ധതി വൈകാന്‍ കാരണമാകുന്നു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാകട്ടെ ജനത്തിനു തീരാദുരിതവുമാണ് സമ്മാനിക്കുന്നത്. തകഴിയില്‍ പൈപ്പിടുന്നതിനായി ഏതാനും ആഴ്ച മുമ്പ് റോഡ് വെട്ടിപ്പൊളിച്ചതു പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൈപ്പിട്ടതിനുശേഷം മെറ്റില്‍ കൊണ്ട് കുഴിമൂടണമെന്ന നിര്‍ദേശം ലംഘിച്ച് മണ്ണും ചെളിയും കൊണ്ടാണ് കുഴി മൂടുന്നത്. ഇത് വാഹനങ്ങള്‍ പതിവായി താഴുന്നതിനും കാരണമാകുന്നു.

ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണമില്ലായ്‌മയുടെ ഏറ്റവും വലിയ ഉദാഹരണമായി ഈ പദ്ധതി മാറിക്കഴിഞ്ഞു. പൈപ്പിടലിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച തീരദേശ റോഡും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയും വെട്ടിപ്പൊളിച്ചിരുന്നു. നിര്‍മാണം ആരംഭിച്ച് എട്ടുവര്‍ഷം പിന്നിട്ടിട്ടും പാതിവഴിയിലായ പദ്ധതിയെന്ന സ്ഥാനമാണ് ആലപ്പുഴ കുടിവെള്ള പദ്ധിതിക്കുള്ളത്. പൈപ്പിടല്‍ പൂര്‍ത്തിയാകാത്തതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍നിന്ന് എപ്പോള്‍ കുടിവെള്ളം കിട്ടുമെന്നും ജനത്തിനും അറിയില്ല. പൈപ്പിടല്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ പദ്ധതിക്കാവശ്യമായ വെള്ളം പമ്പയാറ്റില്‍ ഉണ്ടാകുമോയെന്നതാണ് മറ്റൊരു ആശങ്ക. ഇടതുവലതു മുന്നണി സര്‍ക്കാരുകളുടെയും ജനപ്രതിനിധികളുടെയും ജനദ്രോഹത്തിന്റെ മറ്റൊരു നേര്‍സാക്ഷ്യമാണ് ഈ അനാസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.