Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനം കര്‍മ്മ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 07:25 pm IST
in Alappuzha

ചെറിയനാട്: അനധികൃത കൈയേറ്റങ്ങള്‍ മൂലം നീരൊഴുക്കു നിലച്ച ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന പി.സി.വിഷ്ണുനാഥ് എംഎല്‍എ പ്രഖ്യാപനം നടത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും 12 ഇന കര്‍മ്മ പദ്ധതി നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നു.

2013 ജനുവരി 15 മുതല്‍ മാര്‍ച്ച് 31വരെ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തുടര്‍ നടപടികളിലൂടെ ഉത്തരപ്പള്ളിയാറിനെ വീണ്ടും ജലസമൃദ്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂര്‍ ഫെസ്റ്റിനോടനുബന്ധിച്ച് വൈഎംസിഎയില്‍ സംഘടിപ്പിച്ച നദീ സംരക്ഷണ സെമിനാറായിരുന്നു വേദി.

ജനുവരി 15 മുതല്‍ ഒരു റവന്യു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സര്‍വെ ആരംഭിച്ച് ആറ്റുതീരത്തെ കാടു തെളിച്ച് കണ്ടല്‍, മുള, രാമച്ചം എന്നിവ വച്ചുപിടിപ്പിക്കുക, ആറ്റില്‍ ചെളിയും മണ്ണും മൂടി കിടക്കുന്നത് നീക്കം ചെയ്ത് ആഴം കൂട്ടുക, ആറ്റിലേക്ക് അഴുക്കുവെള്ളം ഒഴുക്കി വിടുന്ന വഴി കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയ ക്രമീകരണങ്ങള്‍ ഉണ്ടാക്കുമെന്നും, വനംവകുപ്പ് , പരിസ്ഥിതി സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹായത്തോടെ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ കുട്ടംമ്പേരൂര്‍ ആറ്, വരട്ടാര്‍, ആരീത്തോട്, കോലയാറ് എന്നീ നദികളുടെ പുനരുജ്ജീവനത്തിനും ഇതേ കര്‍മ്മ പദ്ധതി ലക്ഷ്യമിട്ടിരുന്നു. അതിനായി കുട്ടനാട് പാക്കേജിന്റെയും പമ്പാ ആക്ഷന്‍ പ്ലാനിന്റെയും ഫണ്ടുകള്‍ ഉപയോഗിക്കുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.

മൂന്നു പതിറ്റാണ്ടുമുന്‍പുവരെ കേവു വള്ളങ്ങള്‍ അടക്കം കടന്നു പോയിരുന്ന ആറിന്റെ പല ഭാഗങ്ങളിലും കൈയേറ്റത്താല്‍ ഇല്ലാതായിരിക്കുന്നു. വെണ്മണി വില്ലേജില്‍ ശാര്‍ങക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് അച്ചന്‍കോവിലാറ്റിലെ പുത്തനാറ്റില്‍ നിന്നും ആരംഭിച്ച് ആല, ചെറിയനാട്, പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളിലൂടെ ഇല്ലിമലയില്‍ എത്തി പമ്പാ നദിയില്‍ എത്തിച്ചേരുന്ന നദിക്ക് 18 കിലോമീറ്റര്‍ നീളമുണ്ട്.

കാര്‍ഷിക മേഖലയ്‌ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് ഉത്തരപ്പള്ളിയാറിലെ ജലസ്രോതസ്സ്. അഞ്ച് പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെല്‍, പച്ചക്കറി, കരകൃഷികള്‍ക്ക് ഉത്തരപ്പള്ളിയാര്‍് ഉപയോഗപ്രദമായിരുന്നു.

അനധികൃത കൈയ്യേറ്റം മൂലം ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ആറ്റിലെ വെള്ളം പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഈ വെള്ളം ഉറവയായി സമീപത്തെ കിണറുകളില്‍ എത്തുന്നതിനാല്‍ ആരോഗ്യ ഭീഷണിയിലാണ് സമീപവാസികള്‍.

ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ഉത്തരപ്പള്ളിയാറിനെ അവഗണിച്ചപ്പോള്‍ പുനര്‍ജനിക്കായി ക്ഷേത്ര ഉത്സവവേദിയില്‍ കൂട്ടായ്‌മ ഒരുക്കുകയാണ് നടുവരംകോട് മഹാദേവക്ഷേത്ര ഭാരവാഹികള്‍. ഉത്സവത്തിന്റെ നാലാം ഉത്സവദിനമാണ് ഇതിന് വേദിയാകുന്നത്. ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഈ ഒത്തുചേരലില്‍ പമ്പ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.