Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മനോജ്‌ വധക്കേസ്‌: പി.ജയരാജനെ കണ്ണൂര്‍ ജയിലിലെത്തിച്ചു; സിബിഐ ചോദ്യം ചെയ്‌തു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 12:37 am IST
in Kannur

കണ്ണൂര്‍: ആര്‍എസ്‌എസ്‌ നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ റിമാന്റില്‍ കഴിയുകയായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി. ഉച്ചക്ക്‌ 12 മണിയോടെയാണ്‌ ജയിലിലെത്തിച്ചത്‌. തുടര്‍ന്ന്‌ ജയില്‍ സൂപ്രണ്ടിന്‌ കൈമാറിയ ജയരാജനെ ആരോഗ്യ പരിശോധനക്ക്‌ വിധേയമാക്കിയ ശേഷം ഉച്ചക്ക്‌ 3 മണിയോടെ സിബിഐ സംഘം ചോദ്യം ചെയ്‌തുതുടങ്ങി.

ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന സിബിഐ ആവശ്യം തലശ്ശേരി പ്രിന്‍സിപ്പള്‍ സെഷന്‍സ്‌ കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസ്‌ചാര്‍ജ്ജ്‌ചെയ്‌ത്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റിയത്‌. രാവിലെ 10മണിയോടെ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ പ്രത്യേക ആംബുലന്‍സില്‍ പോലീസ്‌ അകമ്പടിയോടെയാണ്‌ കണ്ണൂരില്‍ എത്തിച്ചത്‌.

സിബിഐ എസ്‌പി ജോസ്‌മോന്‍, ഡിവൈസ്‌പി ഹരിഓം പ്രകാശം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചോദ്യംചെയ്യല്‍ നടത്തിയത്‌. ജയരാജനെ മൂന്ന്‌ ദിവസം രാവിലെ 9 മണിമുതല്‍ 6 മണിവരെ ചോദ്യം ചെയ്യാനായിരുന്നു കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്‌. ഇന്നലെ മൂന്ന്‌ മണിക്ക്‌ ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച്‌മണിയോടെ അവസാനിച്ചു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ജയരാജന്റെ റിമാന്റ്‌ കാലാവധി നാളെ അവസാനിക്കും.

അതേസമയം ഡിസ്‌ചാര്‍ജ്‌ ആയി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത്‌ വാഹനമിറങ്ങിയപ്പോള്‍ ജയരാജന്‍ ആര്‍എസ്‌എസ്സിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ മുദ്രാവാക്യമെഴുതിയ മാസികാ രൂപത്തിലള്ള പ്ലക്കാര്‍ഡ്‌ കയ്യിലേന്തിയ സംഭവം വിവാദമായി. ആര്‍എസ്‌എസ്‌ ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട്‌ നാടിനാപത്ത്‌, യുഎപിഎ കരിനിമയം എന്നെഴുതിയ മാസികാരൂപത്തിലള്ള പ്ലക്കാര്‍ഡാണ്‌ ജയരാജന്‍ ഉയര്‍ത്തിയത്‌. റിമാന്റ്‌ പ്രതിയുടെ കയ്യില്‍ എങ്ങനെ ഇതെത്തിയെന്നത്‌ അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള നടപടി കടുത്ത പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. കോടതി റിമാന്റ്‌ ചെയ്‌തിട്ടും പ്രതിക്ക്‌ എല്ലാവിധ സഹായങ്ങളും പുറത്തുനിന്ന്‌ ലഭിക്കുന്നു എന്ന ആരോപണം തെളിയിക്കുന്നതാണ്‌ ഇന്നലെ ജയരാജന്‍ മാസികാ രൂപത്തിലുളള പ്ലക്കാര്‍ഡുമായി ജയില്‍ വളപ്പിലെത്തിയ സംഭവം.

റിമാന്റ്‌ പ്രതിയായ ജയരാജന്‍ പ്ലക്കാര്‍ഡുമായി പോലീസ്‌ അകമ്പടിയില്‍ ജയിലിലെത്തിയത്‌ വിവാദമാകുന്നു

കണ്ണൂര്‍: മനോജ്‌ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ റിമാന്റിലായ പി.ജയരാനെ ആശുപത്രയിലെ പരിശോധനകള്‍ക്ക്‌ ശേഷം ഇന്നലെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ആയി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത്‌ വാഹനമിറങ്ങിയപ്പോള്‍ കയ്യില്‍ ആര്‍എസ്‌എസ്സിനും സിബിഐക്കുമതെരെ മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡ്‌ കയ്യിലേന്തിയ സംഭവം വിവാദമാകുന്നു. കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ കോടതി റിമാന്റ്‌ ചെയ്‌ത ഒരു പ്രതി ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിയത്‌ നിയമത്തെ വെല്ലുവിളിക്കുന്നതായി.

ആര്‍എസ്‌എസ്‌ ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട്‌ നാടിനാപത്ത്‌, യുഎപിഎ കരിനിമയം എന്നെഴുതിയ മാസികാരൂപത്തിലള്ള പ്ലക്കാര്‍ഡാണ്‌ ജയരാജന്‍ ഉയര്‍ത്തിയത്‌. റിമാന്റ്‌ പ്രതിയുടെ കയ്യില്‍ എങ്ങനെ ഇതെത്തിയെന്നത്‌ അന്വേഷണവിധേയമാക്കേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള നടപടി കടുത്ത പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. കോടതി റിമാന്റ്‌ ചെയ്‌തിട്ടും പ്രതിക്ക്‌ എല്ലാവിധ സഹായങ്ങളും പുറത്തുനിന്ന്‌ ലഭിക്കുന്നു എന്ന ആരോപണം തെളിയിക്കുന്നതാണ്‌ ഇന്നലെ ജയരാജന്‍ മാസികാ രൂപത്തിലുളള പ്ലക്കാര്‍ഡുമായി ജയില്‍ വളപ്പിലെത്തിയ സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

New Release

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

New Release

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

Entertainment

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

India

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

പുതിയ വാര്‍ത്തകള്‍

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

കറക്കം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.