Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആയൂര്‍വേദാശുപത്രി അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 09:38 pm IST
in Pathanamthitta

വടശേരിക്കര: ഇടക്കുളംപള്ളിക്കമുരുപ്പ് സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ആയൂര്‍ വേദാശുപത്രിയുടെ പ്രവര്‍ത്തനം, പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം അതീവ പ്രധിസന്ധി നേരിടുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ ഏറെയായി ആശുപത്രി പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ള സാംസ്‌കാരിക നിലയത്തിന്റെ ഇടുങ്ങിയ രണ്ടു മുറികളിലാണ്. അതുതന്നെ താല്കാലിക വ്യവസ്ഥയിലാണ്. ഒരു സ്ഥിരം ഡോക്ടറും, ഫാര്‍മസിസ്റ്റ് ഉള്‍പെടെ നാല് പേരുമാണ് ജീവനക്കാരായുള്ളത്. ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നം ജല ദൗര്‍ലഭ്യമാണ്. ദിവസേന 500 ലിറ്ററെങ്കിലും വെള്ളം ആശുപത്രിയുടെ നടത്തിപ്പിന് ആവശ്യമാണ്. കഷായങ്ങളും, മരുന്നുകളും നിര്‍്മിക്കുന്നതിനാണ് പ്രധാനമായും വെള്ളം ആവശ്യമായി വരുന്നത്. ജല ദൗര്‍ലഭ്യം മൂലം ടോയിലെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തത് സ്ത്രീകള്‍ ഉള്‍പെടെയുള്ള ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

1964 ലാണ് ആയൂര്‍വേദ ആശുപത്രി വടശേരിക്കര പഞ്ചായത്തിനായി കുംബളാം പൊയ്‌കയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെയും, ജീവനക്കാരുടെയും അന്നുമുതലുള്ള ആവശ്യമാണ് ആശുപത്രിക്കായി ഒരു കെട്ടിടം വേണമെന്നത്. അതുനുള്ള സൗകര്യം ധാരാളം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണ സമിതി കേട്ട ഭാവം നടിക്കുന്നില്ല. 1986 ലാണ് ആശുപത്രി ഇടക്കുളത്തെത്തുന്നത്. നിന്ന് തിരിയാനിടമില്ലാത്ത ഒരു ചെറിയ മുറിയിലാണ്കഷായലേഹ്യ നിര്‍മാണം നടക്കുന്നത് . പരിശോധനാ മുറിയില്‍ ഒരുവശത്ത് കാലൊടിഞ്ഞ പഴയ കസേരകളും, മറുവശത്ത് കമ്പുട്ടറുകളും സ്ഥാപിച്ചിരിക്കുന്നു. പിന്നെ ഉള്ളത് ഫാര്‍മസി മാത്രമാണ്. നേഴ്‌സ് ഉള്‍പെടെ മറ്റു ജീവനക്കാര്‍ ചെറിയ വരാന്തരയിലാണ് ഇരിക്കുന്നത്. മഴക്കാലത്ത് ചുവരിലെ ചോര്‍ച്ച കാരണം മരുന്നുകളും മറ്റും നശിച്ചു പോകുന്നത് പതിവാണ്. ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി ഇവിടെ വന്നു പോകുന്നത്. 13 വര്‍ഷമായി വെള്ള തേക്കുകയോ, വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. പുതുതായി ചുമതലയേറ്റ പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡ്‌മെമ്പര്‍ ഉഷ സജിയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ഇപ്പോള്‍ ആശുപത്രിയിലേക്ക് അത്യാവശ്യത്തിനുള്ള കുടി വെള്ളം എത്തിക്കുന്നത്. ആശുപത്രിയുടെ ശോചനീയ അവസ്ഥയെ ക്കുറിച്ച് ഡി എം ഓ യ്‌ക്കും പരാതി നല്‍കിയിട്ടുള്ളതാണ്. പക്ഷെ ഇത്തരം ആശുപത്രികളുടെ പ്രവര്‍ത്തന ചുമതല അതാതു പഞ്ചായത്ത് കമ്മിറ്റികള്‍ക്കാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ആരും തന്നെ ആശുപത്രി സന്ദര്‍ശിക്കുകയോ, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയോ ചെയ്യാറില്ല. ആയിരക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് ഇതുമൂലം നശിച്ചുകൊണ്ടിരിക്കുന്നത്

സ്ഥാനമേറ്റെടുത്ത ശേഷം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ പരാതികള്‍ നല്കിയിട്ടുണ്ടെന്ന് പതിനഞ്ചാംവാര്‍ഡ്‌മെമ്പര്‍ ഉഷ സജി പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ മുഖ്യ ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സഹായിക്കാന്‍ ഏതറ്റം വരയും പോകും. അധികാര സ്ഥാനങ്ങളില്‍ നിന്ന് അടിയന്തിരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ബഹു ജനങ്ങളെ അണി നിരത്തി പ്രക്ഷോഭങ്ങള്‍ സംഘ ടിപ്പിക്കുമെന്നു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചായത്ത് മെമ്പര്‍ ഉഷ സജി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.