Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു കേസ് എന്‍ഐഎയ്‌ക്ക് വിട്ടേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 11:46 pm IST
in India

 

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെടാന്‍ കാരണം. ജെഎന്‍യു സംഭവത്തെ ലഷ്‌കറെ തോയ്ബ തലവന്‍ ഹാഫിസ് സെയ്ദ് പിന്തുണച്ചതായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങും വെളിപ്പെടുത്തി.

ലഷ്‌ക്കര്‍ തലവന്‍ ഹാഫിസ് സെയ്ദിന്റെ പിന്തുണ ജെഎന്‍യു സംഭവത്തിനുണ്ട്. പാക് അനുകൂല മുദ്രാവാക്യം വിളിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിസ് സെയ്ദിന്റെ പിന്തുണ ഉണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കണം. വളരെയധികം നിര്‍ഭാഗ്യകരമായ സംഭവമാണ് ജെഎന്‍യുവില്‍ നടന്നത്, രാജ്‌നാഥ്‌സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഢതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരോട് ക്ഷമിക്കാനാവില്ലെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

നിരപരാധികളായ വിദ്യാര്‍ത്ഥികളെ യാതൊരു കാരണവശാലും പിടികൂടരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ പിടികൂടി നിയമനടപടികള്‍ക്ക് വിധേയരാക്കണം. രാഷ്‌ട്രീയനേട്ടത്തിനായി ജെഎന്‍യു വിഷയം ഉപയോഗിക്കരുതെന്ന് രാജ്യത്തെ രാഷ്‌ട്രീയ പാര്‍ട്ടികളോടും കേന്ദ്രആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍നിന്നും രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത്, രാജ്‌നാഥ്‌സിങ് വിശദീകരിച്ചു.

രാജ്യവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ വിളിച്ചവരോട് യാതൊരു വിധത്തിലുമുള്ള ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന് കഴിഞ്ഞദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ എന്നിവരോട് രാജ്‌നാഥ്‌സിങ് വ്യക്തമാക്കിയിരുന്നു. ഡി.രാജയുടെ മകള്‍ അപരാജിത അടക്കമുള്ള പത്തുവിദ്യാര്‍ത്ഥികളെയാണ് കേസില്‍ ദല്‍ഹി പോലീസ് തേടുന്നത്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറും മുന്‍ ഡിഎസ്‌യു അംഗം ഉമര്‍ ഖാലിദുമാണ് അഫ്‌സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചതെന്ന് ദല്‍ഹി പോലീസ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉമര്‍ ഖാലിദ് ന്യൂദല്‍ഹിയിലെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

കേസന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി ആറു വിദ്യാര്‍ത്ഥികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വൈസ് ചാന്‍സലര്‍ക്ക് പോലീസ് കത്തുനല്‍കിയിട്ടുണ്ട്. രാമനാഗ, ഉമര്‍ ഖാലിദ്, അശുതോഷ് കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, അനിത പ്രകാശ് എന്നിവരെയാണ് പോലീസ് തേടുന്നത്. ഇവര്‍ക്കായി ദല്‍ഹി പോലീസിന്റെ അഞ്ചുസംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ങ്കെടുത്ത് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത്. ഇതില്‍ 15-20 പേര്‍ പെണ്‍കുട്ടികളാണ്.

ആര്‍എസ്എസ് അപലപിച്ചു

ന്യൂദല്‍ഹി: അഫ്‌സല്‍ ഗുരുവെന്ന ഭീകരവാദിക്കുവേണ്ടി ഭാരതവിരുദ്ധ മുദ്രാവാക്യം മുഴക്കി ജെഎന്‍യുവില്‍ നടത്തിയ പ്രകടനത്തെ ആര്‍എസ്എസ് അപലപിച്ചു. ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ ഭീകരവാദിയെ പിന്തുണച്ചും ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും നടത്തിയ പ്രകടനം ഏറെ ഉത്കണ്ഠയുളവാക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ പ്രസ്തമാവിച്ചു.

പൊതുഖജനാവിലെ പണം ഉപയോഗിച്ച്, പഠിക്കുന്നതിനുപകരം വിദ്യാര്‍ത്ഥികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതും ചില അദ്ധ്യാപകര്‍ അതിനെ പിന്തുണയ്‌ക്കുന്നതും ഗുരുതര വിഷയമാണ്. ഈ നടപടികളെ അപലപിക്കുകയും കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്യേണ്ട രാഷ്‌ട്രീയ നേതാക്കള്‍ പലരും ഇതിനൊക്കെ കൂട്ടുനില്‍ക്കുകയാണ്, ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വൈദ്യ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.