Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പുഴമണല്‍ ബുക്കിംഗില്ല: അനധികൃത മണലൂറ്റ് വ്യാപകം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയെന്നാരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:16 am IST
in Kasargod

കാഞ്ഞങ്ങാട്: ജില്ലയിലെ പുഴമണല്‍ ബുക്കിംഗ് നിര്‍ത്തിവെച്ചത് വിവിധ ഭാഗങ്ങളിലെ അനധികൃത മണലൂറ്റിന് കാരണമാകുന്നതായി ആരോപണം. വീട്, കെട്ടിടം നിര്‍മാണത്തിനായി അക്ഷയ വഴി ബുക്ക് ചെയ്തുള്ള പുഴ മണല്‍ ലഭ്യത കുറഞ്ഞതാണ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലുള്ള മണലൂറ്റിന് കാരണം. ജില്ലാ ഭരണകൂടമാണ് അനധികൃത മണലൂറ്റിന് കാരണക്കാരെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നേരത്തെ പാസ് വഴി ആവശ്യത്തിന് മണല്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴുമാസത്തോളമായി പുഴമണല്‍ ലഭിക്കുന്നില്ല. കടല്‍ മണല്‍ ഒരു മാസത്തിലൊരിക്കല്‍ മാത്രമാണ് ലഭിക്കുന്നത്. തറ മുതല്‍ ചുമര്‍ വരെ വീട് നര്‍മാണത്തിന്റെ ആദ്യഘട്ടത്തിലാണ് പുഴമണല്‍ ആവശ്യമായി വരുന്നത്. പുഴമണല്‍ ലഭിക്കാതെ വീട് നിര്‍മാണം മുടങ്ങുന്ന ഘട്ടം വന്നതോടു കൂടിയാണ് ഉപഭോക്താക്കള്‍ വ്യാജ മണലിനെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഇത് ചെറുതും വലുതുമായ മണല്‍ മാഫിയകള്‍ ജില്ലയില്‍ തഴച്ച് വളരുന്നതിന് കാരമാകുകയും ചെയ്തു.

കര്‍ണാടകത്തിലെ പുത്തൂരില്‍ നിന്നും സുളള്യയില്‍ നിന്നും എം സാന്റ് എന്ന പേരില്‍ മണല്‍ വരുന്നുണ്ടെങ്കിലും വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്. അക്ഷയ വഴി ഇടയ്‌ക്കിടെയെങ്കിലും ലഭിക്കുന്നത് കടല്‍ മണലാണ്. ഇത് വീട് വാര്‍ക്കാന്‍ ഉപയോഗിക്കാറില്ല. തേപ്പ് നടക്കുമ്പോഴാണ് കടല്‍ മണല്‍ ആവശ്യമായി വരുന്നത്. നാട്ടില മണല്‍ ക്ഷാമം മാഫിയകള്‍ മുതലെടുക്കുകുയാണ് ചെയ്യുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മണല്‍ അത്യാവശ്യമായ സാഹചര്യത്തില്‍ വേറെ വഴിയില്ലാതെയാണ് ജനങ്ങള്‍ മണല്‍ മാഫിയകളോട് പുഴമണല്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. പുഴകളില്‍ നിന്ന് രാത്രിയിലും, അധികൃതരുടെ കണ്ണെത്താത്ത സ്ഥലത്ത് നിന്ന് പകലും അനധികൃത മണലൂറ്റല്‍ നിര്‍ബാധം നടക്കുന്നുണ്ട്. ഇതില്‍ തങ്ങളുടെ സ്വന്തം ആവശ്യത്തിന് ചെറിയ തോതില്‍ മണലെടുക്കുന്ന പാവപ്പെട്ടവരുമുണ്ട്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് അനധികൃത മണലൂറ്റല്‍ വ്യാപകമാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ആവശ്യമായ അളവില്‍ ആവശ്യമായ സമയത്ത് ഉപഭോക്താവിന് മണല്‍ ലഭിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കിയാല്‍ മണലൂറ്റല്‍ കുറയുമെന്നും നാട്ടുകാര്‍ പറയുന്നു. അനധികൃത മണലൂറ്റല്‍ തടയാന്‍ ശ്രമിക്കുന്ന അധികൃതര്‍ സാധാരണക്കാര്‍ക്ക് മണല്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും ഉപഭോക്താക്കള്‍ പറയുന്നു. ജില്ലയിലെ പുഴകളില്‍ നിന്നും സ്വകാര്യ വ്യക്തികളുള്‍പ്പെടെയുള്ളവര്‍ മണലെടുപ്പ് നടത്തുന്നുണ്ട്. ഒരു ചാക്കിന് മുന്നൂറു രൂപയോളമാണ് വാടകയുള്‍പ്പെടെ ഇവര്‍ ഈടാക്കുന്നത്. ആവശ്യം നോക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.

ചെറുവത്തൂര്‍ സൊസൈറ്റിക്ക് കീഴിലുള്ള മാട്ടുമ്മല്‍ കടവില്‍ നിന്നും ലഭിക്കുന്നത് ചെളിനിറഞ്ഞ മണലാണെന്നും ആക്ഷേപമുണ്ട്. കടവിന്റെ തീരത്തു നിന്നു തന്നെ മണലെടുക്കുന്നതു മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് പറയുന്നു. ഒരിക്കല്‍ ബുക്കിംഗ് നടത്തിയാല്‍ പിന്നെ കടവ് മാറ്റാന്‍ സാധിക്കില്ലെന്നതും ചെളിനിറഞ്ഞ മണല്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു. ഒരു മാസത്തില്‍ ഒരു പെര്‍മിറ്റില്‍ ഒരു ബുക്കിംഗ് മാത്രമാണുള്ളത്. പിന്നീട് മണല്‍ ലഭിക്കണമെങ്കില്‍ അടുത്ത മാസമാകണം. ഇത് നിര്‍മാണം നിര്‍ത്തിവെയ്‌ക്കാന്‍ ഇടയാക്കുന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു. ജനങ്ങളുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടക്കുകയാണെന്നും ആക്ഷേപമുണ്ട്. ആവശ്യക്കാര്‍ക്ക് യഥാസമയത്ത് മണല്‍ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും ആവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡുകളിലെ നിസ്ക്കാരം വളരെക്കാലമായി നിലനിൽക്കുന്ന ആചാരമാണെന്ന് ജിഹാദികൾ : സുവേന്ദു സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി തീവ്ര ഇസ്ലാമിസ്റ്റുകൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.