Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനരന്മാരുടെ നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 08:55 pm IST
in Samskriti

ഗുഹയില്‍നിന്നും പുറത്തുവന്ന വാനരന്മാര്‍ ഇനിയെങ്ങോട്ട് എന്നു ചിന്തിക്കാന്‍ തുടങ്ങി. അംഗദന്‍ വാനരന്മാരോടു പറഞ്ഞു. ”ഈ ഗുഹയില്‍ ചുറ്റിക്കറങ്ങി മാസം കഴിഞ്ഞത് നാമറിഞ്ഞില്ല. ഇത്രദിവസമായിട്ടും സീതയെ കാണാനൊത്തിട്ടില്ല.സുഗ്രീവന്റെ ആജ്ഞ പാലിക്കാതെ മടങ്ങിച്ചെന്നാല്‍ നമ്മെയെല്ലാം വധിക്കുമെന്നു തീര്‍ച്ചയാണ്. വിശേഷിച്ചും ശത്രുവിന്റെ പുത്രനായ എന്നെ കൊല്ലാന്‍ ഒരു കാരണമായി. എനിക്കിനി ശ്രീരാമചന്ദ്രനാണ് രക്ഷ. അമ്മയ്‌ക്കു തുല്യയായി കാണേണ്ട ജ്യേഷ്ഠപത്‌നിയെ ഭാര്യയാക്കിയ അയാളുടെ അടുത്തേക്ക് ഞാനിനി പോകുന്നില്ല. ഞാനിവിടെ വച്ചുതന്നെ ജീവിതം അവസാനിപ്പിക്കും.” ഇതുകേട്ട് മറ്റുചില വാനരന്മാരും കരയാന്‍ തുടങ്ങി. അവര്‍ പറഞ്ഞു: ”നമ്മളെന്തിനാണ് ഇത്രയും ദുഃഖിക്കുന്നത്? നമുക്ക് ഇപ്പോള്‍ വന്ന ഗുഹയിലേക്കുതന്നെ മടങ്ങാം.

നല്ല ഭക്ഷണവും തേന്‍പോലുള്ള ജലവും ആവശ്യംപോലെയുണ്ട്. ” ഇതെല്ലാം കേട്ടുനിന്ന ഹനുമാന്‍ പറഞ്ഞു ”അംഗദാ, നീയിങ്ങനെ ചിന്തിച്ചതെന്ത്? താരയുടെ പുത്രനായ നിന്നോട് സുഗ്രീവന് യാതൊരു വിരോധവുമില്ല. പ്രതേ്യകിച്ചു വാത്സല്യമുണ്ട്. അതെനിക്കറിയാം. ശ്രീരാമനും നിന്നോട് ഏറ്റവും പ്രിയമാണ്. എനിക്ക് സൗമിത്രിയെക്കാള്‍ അതിപ്രിയനാണ് അംഗദനെന്നു രാമചന്ദ്രപ്രഭു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതിനാല്‍ നിനക്ക് ഭാഗവതോത്തമനായ സുഗ്രീവനില്‍ നിന്നോ കരുണാവാരിധയായ ശ്രീരാമനില്‍നിന്നോ ഒരു ഭീതിയും ഉണ്ടാകേണ്ട. അല്പബുദ്ധികളുടെ വാക്കുകേട്ട് ഭ്രമിക്കരുത്. പിന്നെ ഈ ഗുഹയില്‍ ഒളിക്കാമെന്നു പറഞ്ഞല്ലോ. രാഘവാസ്ത്രത്തിന് ഭേദിക്കാന്‍ കഴിയാത്ത ഒരു സ്ഥരവും ഈ ത്രിലോകത്തിലില്ലെന്നു മനസ്സിലാക്ക്. ആപത്തു വന്നടുത്തീടുന്ന കാലത്ത് ശോഭിക്കയില്ലെടോ സജ്ജനഭാഷിതം. അവരില്‍ ദുര്‍ജനത്തെക്കുറിച്ചുള്ള വിശ്വാസവും സജ്ജനങ്ങളോട് ശത്രുഭാവവും ദേവന്മാരോടും ബ്രാഹ്മണരോടും കുലധര്‍മ്മത്തോടും വിരോധവും പൂര്‍വ ബന്ധുക്കളോട് വൈരവും വര്‍ദ്ധിച്ച് വംശത്തിനു തന്നെ നാശമുണ്ടാക്കും. അതിനുപുറമെ ഞാനൊരു  രഹസ്യംകൂടി പറയാം.

ഭഗവാന്‍ രാമന്‍ സാധാരണ മനുഷ്യനല്ല. അദ്ദേഹം സാക്ഷാല്‍ നിര്‍വികാരനായ നാരായണനാണ്. സീത ജഗന്മോഹിനിയായ മായയും ലക്ഷ്മണന്‍ അനന്തനുമാണ്. ഇവര്‍ ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനപ്രകാരം രാക്ഷസരെ നശിപ്പിക്കാന്‍ ഭൂമിയില്‍ അവതരിച്ചിരിക്കുകയാണ്. നമ്മളെല്ലാം വൈകുണ്ഠവാസികളായ വിഷ്ണുപാര്‍ഷദന്മാരാണ്. പരമാത്മാവ് ഇപ്പോള്‍ തന്റെ ഇച്ഛയാല്‍ മനുഷ്യരൂപമെടുത്തു. നമ്മള്‍ അദ്ദേഹത്തിന്റെ മായാശക്തിയാല്‍ വാനരരൂപമെടുത്തിരിക്കുന്നു. പണ്ട് നാമെല്ലാവരും തപസ്സുചെയ്ത് ജഗദീശ്വരനെ പ്രസാദിപ്പിച്ചു. അങ്ങനെയാണ് വിഷ്ണുവിന്റെ പാര്‍ഷദന്മാരായത്. നാരായണന്‍ മനുഷ്യരൂപമെടുത്തപ്പോള്‍ നാം അദ്ദേഹത്തെ സേവിക്കുവാനായി മായാപ്രേരണയാല്‍ വാനരരൂപത്തില്‍ വന്നിരിക്കുന്നു. അവസാനം നാം വൈകുണ്ഠത്തില്‍ തന്നെ തിരിച്ചെത്തും.” ഹനുമാന്റെ വാക്കുകള്‍ അംഗദനെ ആശ്വസിപ്പിച്ചു. അവര്‍ വിന്ധ്യപര്‍വതത്തിലേക്കുപോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.