Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂക്ഷ്മപഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 08:13 pm IST
in Samskriti

വേദാന്തം ‘സയന്റിഫിക്’ ആകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ ഉത്തരം ലഭിക്കും. എവിടെയാണോ സയന്‍സും സയന്റിഫിക് മാര്‍ഗ്ഗവും വഴിയറിയാതെ സ്തബ്ധമാകുന്നത് അവിടെ വേദാന്തശാസ്ത്രത്തിന്റെ വഴി തുടങ്ങുകയായി. സയന്‍സിലെ സ്‌പേസ് എന്നതിനു ഭൂതാകാശം എന്നാണ് വേദാന്തത്തില്‍ പറയുക.

ഭൂതാകാശത്തിനു ആധാരമായത് ചിത്താകാശവും ചിത്താകാശത്തിനു ആധാരമായത് ചിദാകാശവും ആകുന്നു. ഭൗതികമായ വസ്തുജ്ഞാനത്തെ അവലംബിച്ച് സയന്‍സ് പ്രവര്‍ത്തിക്കുമ്പോള്‍ അത് കടന്നു പ്രാണന്റെയും മനസിന്റെയും തലങ്ങളില്‍ സൂക്ഷ്മപഠനം നടത്തിയവരാണ് ദാര്‍ശനികരായ ഭാരതീയ ഋഷിമാര്‍. നിരീക്ഷിക്കപ്പെടുന്ന വസ്തുവിനെ മാത്രമാണ് സയന്‍സ് പഠിക്കുന്നത്, എന്നാല്‍ നിരീക്ഷകനെ ഗണിതസമവാക്യങ്ങളാല്‍ അവതരിപ്പിക്കുവാന്‍ ആവുന്നില്ല. അതിനാല്‍ തന്നെ നിരീക്ഷകന്റെ സ്വരൂപത്തെ അറിയുന്നുമില്ല.

സയന്‍സ് അറിയപ്പെട്ട വിഷയങ്ങളെ നിര്‍ണ്ണയിക്കുമ്പോള്‍ വേദാന്തം അറിവിനെത്തന്നെ നിര്‍ണ്ണയിക്കുന്നു. ഈ നിര്‍ണ്ണയത്തിനു അദ്ധ്യാരോപാവാദം, അന്വയവ്യതിരേകം, പഞ്ചകോശവിവേകം തുടങ്ങി പല മാര്‍ഗ്ഗങ്ങളും വേദാന്തം അധികാരിത്വം അനുസരിച്ചു മുന്നോട്ടുവയ്‌ക്കുന്നു. അറിയുന്നവന്‍, അറിയപ്പെടുന്ന വസ്തു, അറിവ് എന്നീ ത്രിപുടികള്‍ക്കും അതീതമായി നിത്യശുദ്ധബുദ്ധമുക്തമായി നിരീക്ഷകന്റെ സ്വരൂപമായി സ്ഥിതിചെയ്യുന്ന പരമാത്മതത്വം എല്ലാ നിരീക്ഷണങ്ങള്‍ക്കും അതീതമായ സത്യമായതിനാല്‍ സയന്‍സിന്റെ പരിധിയില്‍ സാധ്യതകള്‍ കൊണ്ടുപോലും അളക്കുവാന്‍ കഴിയാത്ത തത്വമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

പ്രത്യക്ഷമായോ പരോക്ഷമായോ അറിയുവാന്‍ കഴിയാത്ത ഒന്നിനെ വേദാന്തം എങ്ങനെ അറിയിക്കും എന്ന് സംശയിക്കാവുന്നതാണ്. ആ അറിവിന് പ്രത്യഭിജ്ഞാജ്ഞാനമെന്നും അപരോക്ഷാനുഭൂതിയെന്നും വേദാന്തദര്‍ശനത്തില്‍ പറയാറുണ്ട്. ആ അറിവ് പ്രത്യക്ഷമായ ഇന്ദ്രിയാനുഭവമല്ല, മറ്റൊന്നിനാല്‍ അറിയിച്ചു തരുന്ന പരോക്ഷജ്ഞാനവുമല്ല. ആ അപരോക്ഷാനുഭൂതിക്കായുള്ള മാര്‍ഗ്ഗങ്ങള്‍ വേദാന്തം അതിന്റേതായ ഭാഷയില്‍ വിശദീകരിക്കുന്നുണ്ട്. ശ്രുതി, യുക്തി, അനുഭവം എന്നീ പ്രമാണങ്ങള്‍ അനുസരിച്ചുള്ള ജ്ഞാനനിര്‍ണ്ണയമാണ് വേദാന്തം അവലംബിക്കുന്നത്.

മനുഷ്യന്റെ അസ്ഥിത്വം എന്താണെന്നും പ്രപഞ്ചത്തിനു പരമാര്‍ത്ഥസത്തയുണ്ടോ എന്നും വേദാന്തം ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളിലൂടെ നിര്‍ണ്ണയിക്കുന്നു. ആ നിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗങ്ങളും അതിന്റെ വിശദീകരണങ്ങളും അനുശാസിക്കുന്നതിനാല്‍ വേദാന്തം ശാസ്ത്രീയമെന്നു അറിയപ്പെടുന്നു. സയന്‍സില്‍ നിരീക്ഷണപരീക്ഷണങ്ങള്‍കൊണ്ട് മാത്രമേ വസ്തുത നിര്‍ണ്ണയിക്കാന്‍ കഴിയുന്നുള്ളൂ. സയന്‍സ് അനുഭവാന്തമല്ല. അതിനാല്‍ നിര്‍ണ്ണയം മാറിമാറിവരികയും സത്യസാക്ഷാത്കാരം സാധ്യമാവാതെയിരിക്കുകയും ചെയ്യും. മാറിമാറി വരുന്ന നിര്‍ണ്ണയം സത്യമാവാന്‍ തരമില്ലല്ലോ.

ഒരിക്കലും മാറ്റമില്ലാത്ത സത്യത്തെ അപരോക്ഷാനുഭവത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിര്‍ണ്ണയിക്കുന്നതാണ് വേദാന്തദര്‍ശനം. അതിനാല്‍ തന്നെ സയന്റിഫിക് എന്ന പദത്തെക്കാള്‍ ശാസ്ത്രീയം എന്ന യുക്തിസഹമായ പേര് ഏറ്റവും യോജിക്കുക വേദാന്തത്തിനാണ്. ആ ശാസ്ത്രീയ ജ്ഞാനമാര്‍ഗ്ഗത്തിനു സയന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള അഭിനവ ദുര്യുകക്തിവാദികളുടെ ആവശ്യം എത്രയോ ബാലിശമാണെന്ന് വിചാരശീലര്‍ക്ക് മനസ്സിലാകും.

(അവസാനിച്ചു)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.