Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലോല്‍സവങ്ങള്‍ക്കപ്പുറം കലയുടെ പെരുമയുമായി വനിതാ കൂട്ടായ്‌മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 10:02 pm IST
in Kannur

കണ്ണൂര്‍: സ്‌കൂള്‍ കലോല്‍സവവും ഇടയ്‌ക്ക് ഒരു കേരളോത്സവവും കഴിഞ്ഞാല്‍ കലയെ കൊണ്ടുനടക്കാന്‍ ഇടമില്ലെന്നു പറയുന്നവര്‍ക്കിടയില്‍ വ്യത്യസ്തമായ മാതൃകയുമായി രണ്ട് വനിതാ കൂട്ടായ്‌മകള്‍. പാനൂര്‍ നഗരസഭയില്‍ കോല്‍ക്കളിയുടെയും മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ തിരുവാതിരയുടെയും പെരുമ തീര്‍ക്കുകയാണ് ഒരു സംഘം വനിതകള്‍.

മറ്റു ജോലികള്‍ ചെയ്യുന്നതിനിടയിലും കോല്‍ക്കളി എന്ന കലാരൂപത്തെ 12 വര്‍ഷമായി ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുകയാണ് പാനൂരിലെ വനിതകള്‍. തീര്‍ത്തും യാദൃച്ഛികമായാണ് ഇവര്‍ കോല്‍ക്കളിയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. പാനൂര്‍ എലാങ്കോട്ട് ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിന് വ്യത്യസ്തമായ എന്തെങ്കിലും പരിപാടി അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നപ്പോഴാണ് കുടുംബശ്രീ അംഗമായ രാധിക കോല്‍ക്കളിയെക്കുറിച്ച് ചിന്തിച്ചത്. രാധികയുടെ മകന്‍ സ്‌കൂള്‍ വാര്‍ഷികത്തിന് കോല്‍ക്കളി അവതരിപ്പിച്ചിരുന്നു. രാധികയുടെ അമ്മാവനായ നാണു ആശാന്റെ കീഴിലായിരുന്നു പരിശീലനം. സംഘത്തിലെ 14 വനിതകളും മറ്റു ജോലികള്‍ക്ക് പോകുന്നവരായതിനാല്‍ വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെയായിരുന്നു പരിശീലനം. രണ്ടു മാസത്തെ പരിശീലനത്തിലൂടെ കോല്‍ക്കളിയുടെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയാണ് എലാങ്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ പ്രദേശത്തെ വിവിധ ക്ഷേത്രോത്സവങ്ങളിലും പൊതുപരിപാടികളിലും ഘോഷയാത്രകളിലും ഇവരുടെ കോല്‍ക്കളിയുടെ നിറസാന്നിധ്യമുണ്ട്. തുടക്കത്തില്‍ 10000 രൂപപ്രതിഫലം ലഭിച്ചിരുന്നത് ഇപ്പോള്‍ 15000 വരെയായി. ചെറിയ പരിപാടികള്‍ക്ക് 7000 രൂപ ലഭിക്കുന്നുണ്ട്. സെയില്‍സ് ഗേളായും ഹോട്ടല്‍ ജോലിക്കുമൊക്കെ പോകുന്നതിനും കുടുംബകാര്യങ്ങള്‍ക്കുമൊപ്പമാണ് ഇവരെല്ലാം ഈ കലാരൂപത്തെ കൂടെ കൊണ്ട് നടക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടങ്ങിയ സദസ്സിനു മുന്നില്‍ പോലും ശാസ്ത്രീയ തികവോടെ കോല്‍ക്കളി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വിലമതിക്കാനാവാത്ത നേട്ടമായി ഈ കലാസ്‌നേഹികള്‍ കാണുന്നു.

മലയാളിയുടെ സായാഹ്നങ്ങള്‍ക്ക് എന്നോ നഷ്ടപ്പെട്ടുപോയ ഗൃഹാതുര സ്മരണകളുണര്‍ത്തുകയാണ് മുണ്ടേരി പഞ്ചായത്തിലെ തിരുവാതിര ഗ്രൂപ്പ്. വൈകുന്നേരങ്ങളില്‍ വീണുകിട്ടുന്ന ഒഴിവുവേളകളാണ് ഇവര്‍ ഏതെങ്കിലുമൊരു അംഗത്തിന്റെ വീട്ടില്‍ തിരുവാതിര പരിശീലനത്തിനായി വിനിയോഗിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് തിരുവാതിര ഗ്രൂപ്പ് ആരംഭിച്ചത്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന 300 പേരുടെ തിരുവാതിരയിലാണ് ഇവര്‍ ആദ്യമായി ചുവടുവെച്ചത്. ഇപ്പോള്‍ ക്ഷേത്രോത്സവങ്ങളിലും പൊതുപരിപാടികളിലുമൊക്കെ ഇഷ്ടംപോലെ വേദികളായി. ഓണം സീസണില്‍ തിരുവാതിരയ്‌ക്ക് നിറയെ അവസരങ്ങളാണ്. ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ഒരാള്‍ക്ക് ചുരുങ്ങിയത് 400 രൂപയെങ്കിലും പ്രതിഫലം ലഭിക്കും. മറ്റു സമയങ്ങളില്‍ സെയില്‍സ് ഗേളായും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ജോലിചെയ്താണ് ഇവരും കുടുംബകാര്യങ്ങള്‍ നോക്കുന്നത്. തങ്ങളുടെ പാത പിന്തുടരാനായി പുതുതലമുറയിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ജോലിത്തിരക്കുകള്‍ കഴിഞ്ഞുകിട്ടുന്ന ഇടവേളകളില്‍ കത്തിച്ചുവെച്ച ഒരു നിലവിളക്കിന് ചുറ്റും കലയുടെ പുതുവെളിച്ചം പകരുകയാണ് ഈ വനിതകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.